ജമ്മു കശ്മീരില്‍ വാട്സ് ആപ് ഗ്രൂപ്പിനു ലൈസന്‍സ് വേണം
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വാട്സ് ആപ് ഗ്രൂപ്പു തുടങ്ങാന്‍ ഇനി മുതല്‍ ലൈസന്‍സ് വേണം.വ്യാജപ്രചരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണിതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഗ്രൂപ്പു തുടങ്ങാന്‍ നോട്ടീസ് നല്കി 10 ദിവസത്തിനകം റജിസ്ട്രര്‍ ചെയ്ത് ലൈസന്‍സിനു അപേക്ഷ നല്‍കുകയാണ് വേണ്ടത്.
റജിസ്ട്രര്‍ ചെയ്ത ഗ്രൂപ്പുകളിലെ സംഭാഷണങ്ങളും ചര്‍ച്ചകളും ജില്ലാ സോഷ്യല്‍ മീഡിയ സെന്ററിന്റെ നിരീക്ഷണത്തിലായിരിക്കും.വാട്സ് അപ് ഗ്രൂപ്പുകളില്‍ കൈമാറ്റപ്പെടുന്ന സന്ദേശങ്ങളുടെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിനായിരിക്കുമെന്നും ഇതു സംബന്ധിച്ചിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.കുപ്വാര ജില്ലാ മജിസ്ട്രേറ്റ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

കശ്മീരിലെ ഹന്ദ്വാരയില് സൈന്യത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ അഞ്ചു പേര് കൊല്ലപ്പെട്ടത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.സൈന്യത്തിനെതിരായ പ്രതിഷേധം വടക്കന്‍ കശ്മീരിലെ പ്രദേശങ്ങളിലേക്കു കൂടി വ്യാപിച്ചതോടെ പലയിടത്തും നിരോധനാജ്ഞയും
പുറപ്പെടുവിച്ചിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications