ഇന്ധന ടാങ്കറിന് തീപിടിച്ചു: 123 പേര് വെന്തുമരിച്ചു, 100 പേർക്ക് പരിക്ക്
നാലു കാറുകളും 75ഓളം മോട്ടോര്‍ബൈക്കുകളും സ്ഫോടനത്തില്‍ കത്തിയമര്‍ന്നു
ഇസ്ലാമാബാദ്: ഇന്ധന ടാങ്കറിന് തീപിടിച്ച് പാകിസ്താനില്‍ 123 പേര് കൊല്ലപ്പെട്ടു. പാതിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹ് വാൽപൂരിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. 100 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബഹ വൽ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തീ ഇതിനകം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രദേശത്തേക്ക് ഇതുവരെ ഗതാഗതം അനുവദിച്ചിട്ടില്ല. അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

ദേശീയ പാതയിൽ പുൽ പാക നഗര മധ്യത്തിലാണ് സംഭവം. രക്ഷ പ്രവർത്തനം പുരോഗമിച്ചുവരികയാണ്. സംഭവത്തോടെ ദേശീയ പാതയിലെ ഗതാഗതം നിർത്തിവച്ചിട്ടുണ്ട്. തിങ്കളാഴ്ച പാകിസ്താനിൽ ഈദുൽ ഫിത്തർ ആഘോഷിക്കാനിരിക്കെ നഗരത്തിലെ തിരക്കുകളെ അപകടം കാര്യമായി ബാധിച്ചിട്ടുണ്ട്. സംഭവത്തിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചിട്ടുണ്ട്.
More From
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications