വടകര കനാലിൽ തോടന്നൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
വടകര: വടകര- മാഹി കനാലിന്റെ കന്നിനട ഭാഗത്ത് തോടന്നൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.മനക്കൽ മീത്തൽ കുമാരൻ (62) ആണ് മരിച്ചത്. തിങ്കാളാഴ്ച കുമാരനെ കാണാതായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് കനാലിൽ മൃതദേഹം കണ്ടത്.
അമ്മ: മാണി. ഭാര്യ: ലീല.
മക്കൾ: വിജീഷ്, വിനീഷ്, ലിനീഷ്.
മരുമക്കൾ: നമിഷ, നീതു

നേരത്തെവടകര-മാഹി കനാലിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.വടകര-മാഹി കനാലിന്റെ കോട്ടപ്പള്ളി ഭാഗത്ത് ലോകനാർകാവ് സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ലോകനാർകാവിലെ താഴെ നെല്ലിക്കൽ നാരായണൻ (63) ആണ് മരിച്ചത്.ചായക്കച്ചവടക്കാരനാണ്.വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് നാട്ടുകാർ കനാലിൽ മൃതദേഹം കണ്ടത്.മൂന്ന് ദിവസം മുൻപ് വീട് വിട്ട് ഇറങ്ങിയതാണ് ഇയ്യാൾ.ബന്ധുക്കൾ അന്വേഷണം നടത്തുന്നതിനിടയിലാണ് മരിച്ച നിലയിൽ കാണുന്നത്. വടകര പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.താഴെ നെല്ലിക്കൽ ശങ്കരൻനായരുടെയും മാധവി അമ്മയുടെയും മകനാണ്.ഭാര്യ: തങ്കം,മക്കൾ: നിഷാദ്,നിഷ,ജിഷ.,മരുമക്കൾ: സുഭാഷ്,ബിജു.
ഫോട്ടോ; നാരായണൻ
പടം. കുമാരൻ
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications