ഷാര്‍ജ:പെണ്‍വാണിഭം 22പേര് അറസ്റ്റില്‍,മലയാളികളും?
ഷാര്‍ജ: ഷാര്‍ജയില്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കായുള്ള റെയ്ഡ് തുടരുന്നു. 22 പേര് കൂടി പൊലീസിന്റെ പിടിയിലായി. എത്യോപ്യ, ബംഗ്ളാദേശ് എന്നിവിടങ്ങില്‍ നിന്നുള്ള സ്ത്രീകളും ഇടപാടുകാരായെത്തിയ പുരുഷന്മാരും, നടത്തിപ്പുകാരുമാണ് അറസ്റ്റിലായത്. ഷാര്‍ജയില്‍ പെണ്‍വാണിഭം നടത്തുന്നവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ഷാര്‍ജയിലെ അല്‍ താവൂനില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍വാണിഭക്കാര്‍ കുടുങ്ങിയത്. യുഎഇയിലെ വിവിധ എമിറേറ്റുകളിലേയ്ക്ക് സ്ത്രീകളെ എത്തിയ്ക്കുന്ന ഇടത്താവളങ്ങളാണ് ഷാര്‍ജയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പത്ത് ദിവസമായി നടക്കുന്ന റെയ്ഡില്‍ 60 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഏതാനും മലയാളികളും പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്.

ഫാന്‍സി ഷോപ്പുകള്‍, പാര്‍ലറുകള്‍ എന്നിവിടങ്ങളിലേയ്ക്കും മറ്റും ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ഷാര്‍ജയിലെത്തിച്ച് റൂം സര്‍വീസ് എന്ന പേരില്‍ വേശ്യാലയം നടത്തുന്നതില്‍ മലയാളികളും സജീവമാണ്. വേശ്യാലയങ്ങളില്‍ അകപ്പെട്ട സ്ത്രീകളാണ് ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നവരില്‍ അധികവും എന്നതാണ് മറ്റൊരു പ്രത്യേകത.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications