ഒഴുക്കും അടിയൊഴുക്കും ഇല്ലാതെ തൊടുപുഴ
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ തൊടുപുഴയിലെ ഫലം ഏതാണ്ട് വ്യക്തമായിരുന്നു. തൊടുപുഴയാറ്റിലെ യുഡിഎഫ് അനുകൂല നീരൊഴുക്ക് വായിച്ചെടുക്കാന്‍ വലിയ രാഷ്ട്രീയ ബുദ്ധിയൊന്നും വേണ്ട. എട്ടു തവണ എംഎല്‍എയായ കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്മാന് പിജെ ജോസഫ് തേടുന്നത് ഒമ്പതാം ജയം.
പൊതുസ്വതന്ത്രനെ തേടിയുളള സിപിഎം അന്വേഷണം എത്തിയത് കേരള കോണ്‍ഗ്രസ്ജേക്കബ് വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ അഡ്വ റോയി വാരികാട്ടില്‍. അണികളുടെ എതിര്‍പ്പ് അവഗണിച്ച് നേതൃത്വം അവതരിപ്പിച്ച സ്ഥാനാര്‍ഥി എന്തു ഫലം സൃഷ്ടിക്കുമെന്ന് വോട്ടെണ്ണല്‍ കഴിയുമ്പോള്‍ അറിയാം.

2011ല്‍ 22,868 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ജോസഫിന്. എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന് പ്രസിഡന്റും അഭിഭാഷകനുമായ എസ് പ്രവീണിനെയാണ് ബിഡിജെഎസ് രംഗത്തിറക്കിയിരിക്കുന്നത്. പ്രചാരണത്തിലും പ്രവര്‍ത്തനത്തിലും എസ് പ്രവീണ്‍ തൊടുപുഴയെ ഇളക്കിമറിച്ചു. 2011ല്‍ ബിജെപി സ്ഥാനാര്‍ത്ഥി പിഎം വേലായുധന് നേടിയ 10,049 വോട്ട് ഇക്കുറി ഇരട്ടി കടക്കാന്‍ ആണ് സാധ്യത. അങ്ങനെയെങ്കില്‍ ആ വോട്ടുകള്‍ ആരുടെ പെട്ടിയില്‍ നിന്നാകും ചോരുക എന്നതാണ് പ്രധാന ചോദ്യം.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications