കുവൈറ്റിലേയ്ക്ക് വീണ്ടും ഇറാഖ് മിസ്സില്

കുവൈറ്റ് സിറ്റി: കുവൈറ്റിലേയ്ക്ക് വീണ്ടും ഇറാഖ് മിസ്സില് തൊടുത്തു. കുവൈറ്റ് സിറ്റിയിലെ ഒരു ഷോപ്പിംഗ് സമുച്ചയത്തിന് സമീപമാണ് മിസ്സില് വീണത്. കുവൈറ്റിലെ യു എസ് സൈനിക അധികൃതരാണ് ഇത് പറഞ്ഞത്.
ആക്രമണത്തില്‍ ഷോപ്പിംഗ് സമുച്ചയത്തിന്റെ ജനാലകളും മറ്റും തകര്‍ന്നിട്ടുണ്ട്. അടുത്തുള്ള കാര്‍ പാര്‍ക്കിംഗ് സ്ഥലത്താണ് മിസ്സില് പതിച്ചത്.
കുവൈറ്റില്‍ ജനവാസ കേന്ദ്രത്തിനടുത്ത് ഇറാഖ് നടത്തുന്ന ആദ്യ ആക്രമണമാണിത്. ആക്രമണം ഉണ്ടായെങ്കിലും ജനങ്ങളെ ഇതറിയ്ക്കുന്ന സയറന്‍ കുവൈറ്റ് സിറ്റിയില്‍ മുഴങ്ങിയില്ല. മിസ്സില് വളരെ താഴ്നാണ് സഞ്ചരിച്ചിരുന്നത്. ഇതാണ് സയറന്‍ മുഴക്കാനാവാത്തതിന് കാരണമെന്ന് കരുതുന്നു. ഉയര്‍ന്ന ് സഞ്ചരിയ്ക്കുന്ന മിസ്സിലുകളെ മാത്രമേ നേരത്തെ പതിയ്ക്കുന്നതിന് മുമ്പ് കണ്ടെത്താനാവുകയുള്ളു.
മാര്‍ച്ച് 29 ശനിയാഴ്ച അതിരാവിലെ 1.45 നാണ് ആക്രമണം ഉണ്ടായത്. യുദ്ധം ഉണ്ടായതിന് ശേഷം ഇറാഖ് കുവൈറ്റിലേയ്ക്ക് അയയ്ക്കുന്ന 16 ാമത്തെ മിസ്സിലാണ് ഇതെന്ന് കുവൈറ്റിലെ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി ഷേഖ് അഹമ്മദ് ഫഹദ് അല്‍ അഹമ്മദ് അല്‍ സബഹ് പറഞ്ഞു.
More From
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications