വെടിവെപ്പ് താലിബാന് അവകാശവാദം തള്ളി
ന്യൂയോര്‍ക്ക്: അമേരിക്കയെ നടുക്കിയ എമിഗ്രേഷന്‍ സെന്റര്‍ വെടിവയ്പ്പിന് പിന്നില്‍ തങ്ങളാണെന്ന പാക് താലിബാന്റെ അവകാശവാദം എഫ് ബിഐ തള്ളി.
പാക്കിസ്ഥാനില്‍ അമേരിക്ക നടത്തുന്ന മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു ഇതെന്ന് പാക് താലിബാന് നേതാവ് മെഹ്സൂദ് പറഞ്ഞിരുന്നു. ആക്രമണം നടത്തിയത് തന്റെ ആളുകളാണെന്നും താനാണ് അവര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും അജ്ഞാത സ്ഥലത്തിരുന്നു ഫോണിലൂടെ മെഹ്സൂദ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ശനിയാഴ്ചയാണ് ന്യൂയോര്‍ക്കിലെ ബിങാംടണിലെ അമേരിക്കന്‍ സിവിക് അസോസിയേഷന്റെ ഇമിഗ്രേഷന്‍ സര്‍വീസ് സെന്റര്‍ കെട്ടിടത്തില്വെടിവയ്പ്പ് ഉണ്ടായത്. വെടിവയ്പ്പില്‍ 14 പേര് കൊല്ലപ്പെട്ടുകയും ഒട്ടേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
നാല്‍പ്പത്തി രണ്ടുകാരനായ ജിവര്‍ലി വുങ് എന്നയാളാണ് കൃത്യം നടത്തിയത്. സംഭവത്തിനു ശേഷം ഇയാളും ജീവനൊടുക്കി. ജോലി നഷ്ടവും വ്യക്തിപരമായ പ്രശ്നങ്ങളുമാവാം വെടിവെയ്പിന് അക്രമിയെ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണം സംഘത്തിന്റെ നിഗമനം.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications