കെജി ബാലകൃഷ്ണന് അഭയ കേസ് അട്ടിമറിച്ചുവെന്ന്

നാര്‍ക്കോ അനാലിസിസ് വഴി ലഭിച്ച തെളിവുകള്‍ തെളിവായി സ്വീകരിക്കാന്‍ പാടില്ലെന്ന നിലപാട് സ്വീകരിച്ച് ജസ്റ്റിസ് ബാലകൃഷ്ണന് എടുത്തതോടെ അഭയ കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു.
ജസ്റ്റിസ് ബാലകൃഷ്ണനും കുടുംബവും വ്യാജ പട്ടികജാതി സര്‍ട്ടിഫിക്കറ്റിലൂടെയാണ് പ്രധാന സ്ഥാനങ്ങള്‍ നേടിയെടുത്തത്. കെ ജി ബിയും ബന്ധുക്കളുമൊക്കെ ദളിത് ക്രിസ്ത്യാനികളാണ്-ഇവര്‍ ആരോപിച്ചു.
ജുഡിഷ്യറിയുടെ അന്തസിന് കളങ്കംചാര്‍ത്തി അഴിമതിയും സ്വജനപക്ഷപാതവും നടത്തി കോടികള്‍ സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന കെ ജി ബിയെ മനുഷ്യാവകാശ കമ്മിഷന് ചെയര്മാന് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
More From
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications