രാജ്യസഭ: ഹേമമാലിനി തിരഞ്ഞെടുക്കപ്പെട്ടു

കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും (എസ്) പിന്തുണയോടെ സ്വതന്ത്രനായി മല്‍സരിച്ച കന്നഡ എഴുത്തുകാരന് കെ. മരുളസിദ്ധപ്പയെയാണ് അവര്‍ പരാജയപ്പെടുത്തിയത് (10694). 205 വോട്ടുകളില്‍ അഞ്ചെണ്ണം അസാധുവായി.
മുന്‍ കേന്ദ്രമന്ത്രിയും ദള്‍ അംഗവുമായിരുന്ന എം. രാജശേഖര മൂര്‍ത്തിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ വരെയാണു കാലാവധി. ഹേമമാലിനിയുടെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലും പുറത്തും പ്രശ്നങ്ങളുണ്ടായിരുന്നു. കന്നഡ സംഘടനകള്‍ ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു.
എന്നാല്‍ താന്‍ അന്യയല്ലെന്നും കര്‍ണാടകത്തിന്റെ ഉന്നമനത്തിനായി എന്നും മുന്‍നിരയിലുണ്ടാകുമെന്നും തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം ഹേമമാലിനി പറഞ്ഞു. ഞാന്‍ ബിജെപി പ്രവര്‍ത്തകയാണ്. ഒരുകലാകാരിയെന്ന നിലയില്‍ രാജ്യത്തിന്റെ പലഭാഗത്തും പോയിട്ടുണ്ട്. എല്ലാവരും സ്നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളു. അങ്ങനെയുള്ള ഞാന്‍ എങ്ങനെ മറുനാട്ടുകാരിയാകും- അവര്‍ ചോദിച്ചു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications