സുപ്രിംകോടതി ഗിലാനിയെ അയോഗ്യനാക്കി

പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരേയുള്ള അഴിമതിക്കേസുകള്‍ അന്വേഷിക്കാനുള്ള കോടതി ഉത്തരവ് ധിക്കരിച്ചതിനെ തുടര്‍ന്നാണ് നടപടി. കുറ്റക്കാരനാണെന്ന് തെളിഞ്ഞ ഉടന്‍ തന്നെ ഗിലാനിയെ പ്രതീകാത്മകമായി കോടതി പിരിയും വരെ പിടിച്ചുനിര്‍ത്തിയിരുന്നു.
പാര്‍ലമെന്റില്‍ നിന്നും പ്രധാനമന്ത്രി പദത്തില്‍ നിന്നും അയോഗ്യത കല്പ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 26ലെ വിധിക്കെതിരേ ഇതുവരെ അപ്പീല്‍ നല്കാത്തതിനാല് മജ്ലിസ് ഇ ഷൂറ(പാര്‍ലമെന്റ്)യില്‍ നിന്നും ഗിലാനിയെ അയോഗ്യനാക്കുന്നു-വിധിന്യായത്തില്‍ ചീഫ് ജസ്റ്റീസ് ഇഫ്തിഖാര്‍ ചൗധരി അറിയിച്ചു.
ഇതോടുകൂടി പ്രധാനമന്ത്രിയെന്ന നിലയില്‍ ചുമതല വഹിക്കാനും ഗിലാനിക്ക് സാധിക്കില്ല. പ്രധാനമന്ത്രിയുടെ ഓഫിസും ഒഴിഞ്ഞുകിടക്കും-കോടതി വ്യക്തമാക്കി.
വിധിക്കെതിരേ ഗിലാനി എന്ത് നടപടി സ്വീകരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഭരണകക്ഷിയായ പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ തലസ്ഥാനത്ത് തമ്പടിച്ചിട്ടുണ്ട്. സുപ്രിംകോടതിയില്‍ നിന്നു തന്നെ ഇത്തരമൊരു വിധിയുണ്ടായതിനാല്‍ ഗിലാനി സ്ഥാനമൊഴിയേണ്ടി വരുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications