മാരുതി പ്ലാന്റില്‍ മാനേജരെ ചുട്ടുകൊന്നു

അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കേസ് അന്വേഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.
തൊഴിലാളികളിലൊരാള്‍ സൂപ്പര്‍വൈസറെ മര്‍ദ്ദിച്ചതോടെയാണ് അക്രമസംഭവങ്ങള്‍ തുടങ്ങിയത്. സൂപ്പര്‍വൈസറുടെ പ്രകോപനപരമായ വാക്കുകളാണ് മര്‍ദ്ദനത്തിനു കാരണമെന്ന് തൊഴിലാളി യൂനിയനുകള്‍ ആരോപിച്ചു.
തൊഴിലാളിക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചതോടെ പ്രശ്നം തൊഴിലാളി യൂനിയനുകള്‍ ഏറ്റെടുത്തു. തുടര്‍ന്നാണ് മാനേജിങ് വിഭാഗവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട തൊഴിലാളികള്‍ ഓഫിസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുകയായിരുന്നു.
മാരുതി സ്വിഫ്റ്റ്, എ സ്റ്റാര്‍ പോലുള്ള വാഹനങ്ങള്‍ പുറത്തിറക്കുന്ന ഈ യൂനിറ്റിന് പ്രതിവര്‍ഷം അഞ്ചരലക്ഷം കാറുകള്‍ പുറത്തിറക്കാനുള്ള ശേഷിയുണ്ട്. ആക്രമണത്തില്‍ രണ്ടുവിദേശികള്ക്കും പരിക്കേറ്റിട്ടുണ്ട്. ആയിരത്തോളം പോലിസുകാരെ പ്ലാന്റില്‍ നിയോഗിച്ചിട്ടുണ്ട്. ഈ പ്ലാന്റ് അടഞ്ഞുകിടക്കുന്നത് കമ്പനിയ്ക്ക് സാമ്പത്തികമായി ഏറെ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications