കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മണി ഉടന്‍ അറസ്റ്റിലായേക്കും
കേസിലെ ഒന്നാം പ്രതി ഉടുമ്പന്‍ചോല പനക്കുളം കൈനകരിയില്‍ കുട്ടപ്പന്‍(50) ഒളിവിലാണ്. ബേബി അഞ്ചേരി കൊല്ലപ്പെടുന്ന സമയത്തു സിപിഎം പാമ്പുപാറ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു കുട്ടന്‍. തോട്ടം മേഖലയിലെ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
കേസിലെ
രണ്ടും
മൂന്നും
പ്രതികളായ
മണി,
ഒജി
മദനന്‍
എന്നിവരുടെ
നീക്കം
നിരീക്ഷിക്കാന്‍
ജില്ലയിലെ
പൊലീസ്
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദേശം
ലഭിച്ചിട്ടുണ്ട്.
ഒജി
മദനനുമായി
അടുപ്പം
പുലര്‍ത്തിയിരുന്ന
കുട്ടപ്പന്‍
പിന്നീട്
പൂപ്പാറയിലേക്കും
പെരിമാംകുളത്തേക്കും
താമസം
മാറ്റി.
ഒടുവിലാണ്
പനക്കുളത്തു
എത്തിയത്.
ചൊവ്വാഴ്ച
പാര്‍ട്ടി
പ്രചാരണ
ജാഥയുടെ
തിരക്കിലായിരുന്നു
എംഎം
മണി.
മണക്കാട്ടെ
പ്രസംഗത്തിനു
പിന്നാലെ
അടിമാലി
പത്താംമൈലിലെ
മണിയുടെ
പ്രസംഗവും
വിവാദമായത്
പാര്‍ട്ടി
നേതൃത്വത്തെ
കുഴക്കിയിട്ടുണ്ട്.
Comments
English summary
Two days after a top CPI-M Kerala leader claimed his party had physically annihilated foes in Idukki district, police on Monday registered three cases of murder and conspiracy against him.
Story first published: Wednesday, August 15, 2012, 9:14 [IST]