രാം ജെത്മലാനി വീണ്ടും ഗഡ്കരിക്കെതിരെ

പാര്‍ട്ടിക്കെതിരെ പരസ്യ വിമര്‍ശനം നടത്തിയതിനാണ് ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ജെത്മലാനിയെ സസ്പെന്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ അക്കാര്യം അറിയിക്കാന്‍ ബിജെപി നേതൃത്വം അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയിരിക്കുന്നു.
സിബിഐയുടെ പുതിയ തലവനായി രഞ്ജിത് സിന്‍ഹയെ നിയമിച്ചതിനെ ചൊല്ലി സുഷമ സ്വരാജിനെയും അരുണ്‍ ജയ്റ്റ്ലിയെയും അദ്ദേഹം വിമര്‍ശിച്ചു. താന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാം എന്നും അദ്ദേഹം ബിജെപിയെ പരസ്യമായി വെല്ലുവിളിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് നിധിന് ഗഡ്കരിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍, ഗഡ്കരി പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തിയതോടെയാണ് ജെത്മലാനി വിവാദ പുരുഷനായത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications