പഞ്ചാബിലും ബസ്സിനുള്ളില്‍ ബലാത്സംഗം

28കാരിയും വിവാഹിതയുമായ യുവതി പഥാന്കോട്ടുള്ള വീട്ടില്‍ നിന്നും ഗുര്ദാസ്പൂരിലുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഇറങ്ങേണ്ട സ്റ്റോപ്പിലെത്തിയിട്ടും ബസ് നിര്‍ത്താതെ പോവുകയായിരുന്നു.
വിജനമായ സ്ഥലത്തേക്കാണ് അവര്‍ ബസ് ഓടിച്ചുപോയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തത് അരുതാത്ത കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. കെട്ടിയിട്ടതിനുശേഷം രാത്രിമുഴുവന്‍ അവര്‍ക്ക് തോന്നിയതെല്ലാം ചെയ്തു-പീഡനത്തിനിരയായ പെണ്‍കുട്ടി പോലിസിനു നല്കിയ മൊഴിയില്‍ വ്യക്തമാക്കി.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി തുടങ്ങി കഴിഞ്ഞു. ബസ്സിലുണ്ടായിരുന്ന ഏഴുപേരില്‍ അഞ്ചു പേരെ ഇതിനകം അറസ്റ്റ്് ചെയ്തിട്ടുണ്ട്. ഒളിവില്‍ പോയ രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ട്്-സൂപ്രണ്ട് ഓഫ് പോലിസ് ജസ്പാല്‍ സിങ് അറിയിച്ചു.
ദില്ലി ബസ് പീഡനത്തിന്റെ ചൂടാറും മുമ്പാണ് അത്തരത്തിലുള്ള മറ്റൊരു 'ദുരന്തം' കൂടിയുണ്ടായത്. തലസ്ഥാനത്തെ ബസ്സിലുണ്ടായ മൃഗീയ പീഡനത്തില്‍ ഏറെ അവശയായ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയിരുന്നു. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമത്തിനെതിരേ രാജ്യവ്യാപാകമായി പ്രക്ഷോഭവും ബോധവത്കരണ പരിപാടികളുമുണ്ടായതിനു തൊട്ടുപിറകെയാണ് ഈ സംഭവം.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications