ഇന്റര്‍നെറ്റിലൂടെ കുഞ്ഞിനെ വാങ്ങിയയാള്‍ പിടിയില്‍
സാന്റിയാഗോ : ഇന്റര്‍നെറ്റിലൂടെ കുഞ്ഞിനെ വാങ്ങിയ യുവാവിനെതിരെ കേസ്. ചിലിയിലാണ് സംഭവം. 102 ഡോളറിന് പെണ്‍കുഞ്ഞിനെ വാങ്ങിയ ജുവാന്‍ കാര്‍ലോസ് പചേക്കോ എന്ന യുവാവാണ് പോലീസിന്റെ പിടിയിലായത്.
2013 നവംബര്‍ ആറിന് പതിനെട്ടുകാരിയായ അമ്മയാണ് ഇന്റര്‍നെറ്റിലൂടെ തന്റെ കുഞ്ഞിനെ വിറ്റത്. കുഞ്ഞ് ജനിച്ച് വെറും രണ്ടുദിവസം മാത്രമായപ്പോഴായിരുന്നു ഇത്. സാന്റിയാഗോയിലെ ഹോസ്പിറ്റലില്‍ പ്രസവത്തിനുളള ചെലവായി തുക നല്‍കുകയായിരുന്നു.

ജനവരിയിലാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. കുഞ്ഞിനെ നഷ്ടപ്പെട്ടതായി കാണിച്ച് പിതാവ് പരാതി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഈ സമയത്തിനുളളില്‍ യുവാവ് കുഞ്ഞിന്റെ ഉടമസ്ഥാവകാശം തന്റെ പേരിലാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട വാദം നവംബര്‍ 11 ന് തുടങ്ങും. യുവാവിന് രണ്ടുവര്‍ഷം ജയില്‍ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. കുഞ്ഞിനെ വിറ്റ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെയും കേസ് ഉണ്ട്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications