കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമം അന്വേഷണം നിര്‍ണായകഘട്ടത്തില്‍, ഇനി പറയേണ്ടത് അല്‍ഫോണ്‍സ് പുത്രന്‍, ആ സ്റ്റുഡിയോ സുരക്ഷിതമോ?

Google Oneindia Malayalam News

കൊച്ചി: പ്രേമം സെന്‍സര്‍ കോപ്പി ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം സംഘം കൊച്ചിയിലേയ്ക്ക്. സംഭവത്തില്‍ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനില്‍ നിന്ന് മൊഴിയെടുക്കും. അല്‍ഫോണ്‍സ് പുത്രന്റെ വീടിനോട് ചേര്‍ന്നുള്ള സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും എഡിറ്റ് ചെയ്തത്.

ഇതിനിടെ കൂടുതല്‍ അന്വേഷണത്തിന് അന്വേഷണ സംഘം ചെന്നൈയിലേയ്ക്ക് പോകാനും അനുമതി ലഭിച്ചു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് സൂചന. ആന്റി പൈറസി സെല്‍ ഒട്ടേറെ തവണ വിളിച്ചിരുന്നെങ്കിലും മൊഴിയെടുക്കാന്‍ അല്‍ഫോണ്‍സ് പുത്രന്‍ എത്തിയിരുന്നില്ല. അനാരോഗ്യത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന് ആന്റി പൈറസി സെല്‍ മുമ്പാകെ ഹാജരാകാന്‍ കഴിയാതിരുന്നത്. പ്രേമം ഇന്റര്‍നെറ്റിലിട്ട സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

നിര്‍ണായകം

നിര്‍ണായകം

പ്രേമം ലീക്കായ സംഭവത്തില്‍ അന്വേഷണം നിര്‍ണായ ഘട്ടത്തിലണെന്ന് പ്രമുഖ ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

കൊച്ചിയിലേയ്ക്ക്

കൊച്ചിയിലേയ്ക്ക്

അന്വേഷണ സംഘം കൊച്ചിയിലേയ്ക്ക് പോകുന്നു

അല്‍ഫോണ്‍സ് പുത്രന്‍

അല്‍ഫോണ്‍സ് പുത്രന്‍

അല്‍ഫോണ്‍സ് പുത്രന്റെ മൊഴി രേഖപ്പെടുത്തും

എഡിറ്റര്‍

എഡിറ്റര്‍

സംവിധായകന്‍ മാത്രമല്ല എഡിറ്റര്‍ കൂടിയാണ് അല്‍ഫോണ്‍സ് പുത്രന്‍

സ്റ്റുഡിയോ

സ്റ്റുഡിയോ

അല്‍ഫോണ്‍സിന്റെ വീടിനടുത്തുള്ള സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രത്തിന്റെ ഏറിയ പങ്കും എഡിറ്റ് ചെയ്തത്

എന്തൊക്കെ

എന്തൊക്കെ

ചിത്രവുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് സ്റ്റുഡിയോയില്‍ നടന്നതെന്നും പൊലീസ് അന്വേഷിയ്ക്കും

അനാരോഗ്യം

അനാരോഗ്യം

അനാരോഗ്യത്തെത്തുടര്‍ന്നാണ് അല്‍ഫോണ്‍സ് പുത്രന് മൊഴിനല്‍കാന്‍ കഴിയാതിരുന്നത്

ചെന്നൈയിലേയ്ക്കും

ചെന്നൈയിലേയ്ക്കും

അന്വേഷണ സംഘം ചെന്നൈയിലേയ്ക്കും പോകുന്നുണ്ട്

വിദ്യാര്‍ഥികള്‍

വിദ്യാര്‍ഥികള്‍

പ്രേമം ഇന്റര്‍നെറ്റിലിട്ട കേസില്‍ മൂന്ന് വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരുന്നു.

English summary
Premam Priracy Issue: Anti Piracy Cell will take Alphonse Putharen's statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X