കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബജറ്റ് ഹൈലൈറ്റ്സ്
ഫിബ്രവരി 28 ബുധനാഴ്ച ധനമന്ത്രി യശ്വന്ത് സിന്‍ഹ ലോക്സഭയില്‍ അവതരിപ്പിച്ച 2001-2002 വര്‍ഷത്തേക്കുള്ള ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
-
ധനകാര്യബില്‍
ലോക്സഭയില്‍
അവതരിപ്പിച്ചു
-
സിഗരറ്റിന്
15
ശതമാനം
സര്‍ചാര്‍ജ്.
-
ആദായ
നികുതി
നിരക്കില്‍
മാറ്റമില്ല.
-
ധനകമ്മി
4.7
ശതമാനമാക്കി
കുറച്ചു.
-
ഗൃഹ
വായ്പ
തിരിച്ചടക്കുന്നതില്‍
ഒന്നര
ലക്ഷം
രൂപ
വരെ
ആദായനികുതി
ആനുകൂല്യം.
-
യുടിഐയുടെയും
മൂച്ച്വല്‍
ഫണ്ടുകളുടെയും
ഡിവിഡണ്ട്
നികുതി
10
ശതമാനമായി
കുറച്ചു.
-
ഒരു
ലക്ഷം
രൂപ
വരെ
വാര്‍ഷികവരുമാനമുള്ള
ആദായനുകിത
ദായകര്‍ക്ക്
കൂടുതല്‍
ഇളവുകള്‍.
-
ഗുജറാത്ത്
സെസ്സ്
ഒഴിച്ചുള്ള
സര്‍ചാര്‍ജ്
ആദായനികുതിയില്‍
നിന്ന്
ഒഴിവാക്കി.
-
എല്ലാ
കമ്പനികളും
ആദായനികുതി
റിട്ടേണുകള്‍
സമര്‍പ്പിക്കണം.
-
ടെലികമ്മ്യൂണിക്കേഷന്‍സ്,
വിവരസാങ്കേതിക
വിദ്യ,
വാര്‍ത്താവിതരണ
വിഭാഗങ്ങള്‍
എന്നിവ
ഉള്‍പ്പെടുത്തി
കണ്‍വെര്‍ജന്‍സ്
ബില്‍
കൊണ്ടുവരും.
-
മൂവി
ക്യാമറ
പോലുള്ള
ഉല്‍പന്നങ്ങളുടെ
കസ്റംസ്
തീരുവ
25ല്‍
നിന്ന്
15
ശതമാനമായി
കുറച്ചു.
-
റോഡുകളുടെ
വികസനത്തിനായി
8,727
കോടി
രൂപ
നീക്കിവെച്ചു.
കഴിഞ്ഞ
വര്‍ഷത്തേക്കാള്‍
93
ശതമാനം
കൂടുതലാണ്
ഇത്.
-
ഒട്ടേറെ
മേഖലയില്‍
സര്‍വീസ്
നികുതി
വരും.
-
സെക്കന്റ്
ഹാന്റ്
കാറുകളുടെ
കസ്റംസ്
തീരുവ
കൂട്ടി.
-
വിവരസാങ്കേതിക
വിദ്യ
(ഐടി),
ടെലികോം
ഉല്‍പന്നങ്ങള്‍,
സിമന്റ്
എന്നിവയുടെ
കസ്റംസ്
തീരുവ
കുറച്ചു.
-
തേങ്ങ,
ഭക്ഷ്യ
എണ്ണ,
കാപ്പി,
തേയില
എന്നിവയുടെ
ഇറക്കുമതി
തീരുവ
കൂട്ടി.
-
2001-2002ല്‍
ഒരു
ലക്ഷം
സ്വയം
സഹായ
സംഘങ്ങളുമായി
നബാര്‍ഡിനെ
ബന്ധിപ്പിക്കും.
-
ആറു
വര്‍ഷത്തിനുള്ളില്‍
എല്ലാ
ഗ്രാമങ്ങളിലും
വൈദ്യുതി.
-
ഇനി
മുതല്‍
ഏകീകൃത
എക്സൈസ്
നിരക്കുകള്‍.
-
തയ്യാറാക്കിയ
ആഹാരപദാര്‍ത്ഥങ്ങള്‍
എക്സൈസ്
തീരുവയില്‍
നിന്ന്
ഒഴിവാക്കും.
-
വിദേശ
കമ്പനികളുടെ
ഓഹരികള്‍
വാങ്ങാനുള്ള
പരിധി
കൂട്ടി.
-
പ്രൊവിഡണ്ട്
ഫണ്ട്,
മറ്റു
സേവിംഗ്
പദ്ധതികള്‍
എന്നിവയുടെ
പലിശ
നിരക്ക്
1.5
ശതമാനം
കുറച്ചു.
-
പ്രാഥമിക
വിദ്യാഭ്യാസം
ദേശീയ
വിദ്യാഭ്യാസ
പദ്ധതിയില്‍
ലയിപ്പിക്കും.
-
മാര്‍ച്ച്
ഒന്നു
മുതല്‍
അഡ്മിനിസ്റേഡ്
പലിശനിരക്ക്
ഒന്നു
മുതല്‍
1.5
ശതമാനം
വരെയായി
നിജപ്പെടുത്തും.
-
കടം
നല്കിയ
തുക
തിരിച്ചുപിടിക്കാന്‍
ഏഴ്
റിക്കവറി
ട്രൈബ്യൂണലുകള്‍
കൂടി
സ്ഥാപിക്കും.
-
സമഗ്ര
വസ്ത്രനിര്‍മ്മാണ
പാര്‍ക്കുകള്‍ക്ക്
പുതിയ
പദ്ധതി2001-2002ലെ
പദ്ധതിയേതര
ചെലവ്
2,75,123
കോടി
രൂപ.
-
പത്രപ്രവര്‍ത്തകര്‍ക്ക്
ക്ഷേമനിധി.
-
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
സ്വകാര്യവല്‍ക്കരണം
ത്വരിതപ്പെടുത്തും.
-
പോസ്റല്‍
നിരക്കുകള്‍
പുതുക്കും.
-
ഊര്‍ജ
വിതരണം
സ്വകാര്യവല്‍ക്കരിക്കും.
-
വിദേശമൂലധന
നിക്ഷേപ
പരിധി
40ല്‍
നിന്ന്
49
ശതമാനമാക്കി.
-
റൂര്‍ക്കെ
എഞ്ചിനീയറിംഗ്
കോളേജ്
ഐഐടിയായി
ഉയര്‍ത്തും.
-
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
വിനോദയാത്രാ
ബത്ത
രണ്ടു
വര്‍ഷത്തേക്ക്
മരവിപ്പിച്ചു.
-
സംസ്ഥാനങ്ങള്‍ക്കും
കേന്ദ്രഭരണ
പ്രദേശങ്ങള്‍ക്കും
ഉള്ള
കേന്ദ്ര
സഹായം
37,969
രൂപയില്‍
നിന്ന്
40,644
രൂപയാക്കി
വര്‍ദ്ധിപ്പിച്ചു.
-
ബാങ്കിംഗ്
സര്‍വീസ്
റിക്രൂട്ട്മെന്റ്
ബോര്‍ഡ്
(ബിഎസ്ആര്‍ബി)
ഇല്ലാതാക്കുന്നു.
-
2001-2002
വര്‍ഷത്തേക്കുള്ള
ചെലവ്
375,223
കോടി
രൂപ
-
ഇന്ത്യന്‍
കമ്പനികള്‍ക്ക്
അഞ്ച്
കോടി
ഡോളര്‍
വിദേശത്ത്
നിക്ഷേപിക്കാം
-
കിസാന്‍
ക്രെഡിറ്റ്
കാര്‍ഡുള്ളവര്‍ക്ക്
ഇന്‍ഷ്വറന്‍സ്
സുരക്ഷ
-
മാര്‍ച്ച്
ഒന്നു
മുതല്‍
പഞ്ചസാരയ്ക്ക്
കിലോഗ്രാമിന്
13
രൂപ
25
പൈസ
Comments
Story first published: Wednesday, February 28, 2001, 5:30 [IST]