അല്‍ -ഉമ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
കോയമ്പത്തൂര്‍: ഉദുമല്‍പ്പെട്ട് ബോംബ് സ്ഫോടനക്കേസില്‍ പ്രതികളാക്കപ്പെട്ടിരുന്ന ഒമ്പത് അല്‍-ഉമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകകോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രണ്ടു പേരെ വെറുതെ വിട്ടു. മെയ് 15 ചൊവാഴ്ചയായിരുന്നു പ്രത്യേകകോടതി കേസില്‍ വിധി പ്രസ്താവിച്ചത്.
1997 ഡിസംബറിലാണ് തമിഴ്നാട്ടിലെ ഉദുമല്പ്പെട്ടില് കേസിനാസ്പദമായ ബോംബ് സ്ഫോടനം നടന്നത്. ബസ്സ്റ്റാന്‍ഡിനടുത്ത് സൈക്കിളില്‍ വച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് മൂന്ന് സ്ത്രീകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച്- സി ഐ ഡി തീവ്രവാദസംഘടനയായ അല്‍ -ഉമയുടെ 11 പ്രവര്‍ത്തകരം അറസ്റ്റ് ചെയ്യുകയായിരുന്നു. മൈസൂര്‍ കേന്ദ്രമാക്കി സ്ഫോടകവസ്തുക്കള്‍ കച്ചവടം ചെയ്തിരുന്ന റിയാസ് -ഉര്-റഹ്മാന് പിന്നീട് മാപ്പുസാക്ഷിയായി.
More From
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications