സിപിഎമ്മും ബിജെപിയും വോട്ടുകച്ചവടം നടത്തിയെന്ന്
പാലക്കാട്: ഷൊര്‍ണൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും വോട്ടുകച്ചവടം നടത്തിയതായി വാര്‍ത്ത. ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്ത ഇരുപാര്‍ട്ടികളെയും വെട്ടിലാക്കിയിരിക്കുകയാണ്.
ബിജെപി സംസ്ഥാന സമിതിയംഗം എന്‍ ശിവരാജന്റെ മൊബൈല്‍ ഫോണ്‍ ബില്ലുള്‍പ്പെടെയുള്ള തെളിവുകളുമായിട്ടാണ് വാര്ത്തവന്നിരിക്കുന്നത്.
ശിവരാജന്റെ ഫോണില്‍ നിന്നും സിപിഎം ജില്ലാ സെക്രട്ടറി പി ഉണ്ണി, ഷൊര്‍ണൂര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്കിയ ഒറ്റപ്പാലം എംഎല്‍എ എം ഹംസ പാലക്കാട്ടുള്ള ഒരു വ്യവസായി എന്നിവരുടെ ഫോണിലേയ്ക്ക് മുപ്പതോളം കോളുകളാണ് വിളിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ തിരഞ്ഞെടുപ്പ് ദിവസം വരെയാണ് ഫോണ്‍ വിളികള്‍ നടന്നത്.
ഈ സംഘത്തിലുള്‍പ്പെട്ട വ്യവസായി തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ പണവുമായി ഇറങ്ങിയിരിക്കുകയാണെന്ന് ജനകീയ വികസനസമിതി അധ്യക്ഷന്‍ എം.ആര് മുരളി തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ബദ്ധശശത്രുക്കളായി അഭിനയിക്കുകയും വോട്ടുകച്ചവടം നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെയും ബിജെപിയുടെയും തനിനിറം വെളിച്ചത്തുവന്നതായി മുരളി അന്ന് പറഞ്ഞിരുന്നു.
-
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ'











Click it and Unblock the Notifications