യുഡിഎഫ് ശക്തിപ്പെടുത്താന്‍ പറ്റിയ സമയം:കരുണാകരന്
തിരുവനന്തപുരം: കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്പര്യമുളളവരെയെല്ലാം യുഡിഎഫിന്റെ ഭാഗമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്. യുഡിഎഫ് ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ല സമയമാണ് ഇപ്പോഴുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന് അഭിപ്രായപ്പെട്ടു.
സമയം വൈകുന്തോറും കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാവും. രാഷ്ട്രീയത്തില്‍ സമയത്തിന് ഏറെ പ്രധാന്യമുണ്ട്. എന്‍സിപിയേയും ദളിലെ വീരന് പക്ഷത്തെയും യുഡിഎഫില്‍ ഉള്‍പ്പെടുത്തുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ വസതിയില്‍ തന്റെ തൊണ്ണൂറ്റിയൊന്നാം പിറന്നാളാഘോഷത്തിനിടെയാണ് കരുണാകരന് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചത്. എന്‍ പീതാംബരക്കുറുപ്പ് എംപി അടക്കമുള്ള മുതിര്‍ന്ന പ്രവര്‍ത്തകര്‍ പിറന്നാളാഘോഷത്തിനെത്തിയിരുന്നു. എന്നാല്‍ മകന് കെ മുരളീധരന് ആഘോഷത്തിനെത്തിയില്ല. ഞായറാഴ്ച വൈകിട്ട് കനകക്കുന്നില്‍ കരുണാകരന് നല്കുന്ന പൗര സ്വീകരണച്ചടങ്ങില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications