പഞ്ചായത്തോഫീസിന് മുന്നില്‍ മൃതദേഹം സംസ്ക്കരിച്ചു

തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാത്ത ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാനുള്ള നടപടികള്‍ പോലീസ് ഇടപെട്ട് തടയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ മൃതദേഹവുമായി പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി ഉപരോധം തുടങ്ങി. അധികൃതരുമായി ഒരു സംഘം ചര്‍ച്ച നടത്തുന്നതിനിടെ പഞ്ചായത്ത് വളപ്പില്‍ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി ദഹിപ്പിക്കല്‍ നടക്കുകയായിരുന്നു.
22 വര്‍ഷം മുമ്പ് പൊതുകുളം നികത്തി നിര്‍മ്മിച്ച ശ്മശാനത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചിരുന്നില്ല. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് പഞ്ചായത്ത് ശ്മശാന നിര്‍മ്മാണം നടത്തിയതെന്ന് ആരോപിച്ച് സമീപവാസികളായ രണ്ടുവീട്ടുകാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ശ്മാശനത്തിനുള്ള പ്രവര്‍ത്തനാനുമതി 45 ദിവസത്തിനകം നല്കാന് കഴിഞ്ഞവര്‍ഷം ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കിയിരുന്നില്ല. പഞ്ചായത്ത് വളപ്പില്‍ മൃതദേഹം ദഹിപ്പിച്ചതില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications