ഫുട്ബോള്‍ ഗ്രൗണ്ടില്‍ വെടിവെപ്പ്: 14 മരണം
ടെഗുസിഗല്പ്പ: മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ സാന്‍ പെഡ്രോ സുലയില്‍ ഫുട്ബോള്‍ മൈതാനത്തുണ്ടായ വെടിവെപ്പില്‍ 14 പേര് മരിച്ചു. ഒരു സംഘം ഫുട്ബോള്‍ കളിയ്ക്കാന്‍ തയാറെടക്കുന്നതിനിടെയാണ് അക്രമി വെടിയുതിര്‍ത്ത്. വെടിവെപ്പുനടത്തിയ അജ്ഞാതന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാവാം വെടിവെപ്പിനു പിന്നിലെന്ന് കരുതുന്നുണ്ട്. റൈഫിള്‍ ഉപയോഗിച്ചാണ് അക്രമി കൂട്ടക്കുരുതി നടത്തിയതെന്ന് സുരക്ഷാ സഹമന്ത്രി അര്‍മാന്‍ഡോ കാലിഡോണിയോ പറഞ്ഞു. പത്ത് പേര് സംഭവസ്ഥലത്തു തന്ന മരിച്ചു.
ഇതേ നഗരത്തിലെ ഷൂ ഫാക്ടറിയില്‍ കഴിഞ്ഞമാസമുണ്ടായ ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടിരുന്നു.
ലോകത്ത് കൊലപാതകനിരക്ക് കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഹോണ്ടുറാസ്. ഇവിടത്തെ കുപ്രസിദ്ധമായ മാറാസ്' സംഘമാണ് മിക്ക ആക്രമണങ്ങളുടെയും പിന്നില്‍. ആയിരക്കണക്കിന് അംഗങ്ങളുള്ള കുപ്രസിദ്ധമായ സംഘടനായാണ് മാറാസ്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications