സ്ട്രോസ് കാനെതിരെ ഹോട്ടല്‍ ജോലിക്കാരി വീണ്ടും

താന്‍ ലൈംഗിക പീഡനത്തിന് ഇരയായതിന്റെ കഥ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവര്പൊതുവേദിയില് വിവരിച്ചിരുന്നു. കാനില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ ബ്രൂക്ലിനിലെ ക്രിസ്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന യോഗത്തിലാണ് അവര്‍ വിവരിച്ചത്.
മെയ് 14ന് ഹോട്ടല്‍ മുറിയില്‍ സ്ട്രോസ് കാന്‍ (64) പീഡിപ്പിച്ചു എന്ന ഡയല്ലോയുടെ പരാതിയില്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ട്രോസ് കാനില്നിന്നു പണം തട്ടാനുള്ള നീക്കമായിരുന്നു ഇതെന്നു ബോധ്യമായ കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചു.
നിലവില്‍ കേസ് തള്ളിക്കളയുന്ന സ്ഥിതിയിലാണ്. കേസ് പുനര്‍ജീവിപ്പിക്കാനായി ഡയല്ലോ പ്രോസിക്യൂട്ടര്‍മാരെ കണ്ട് എട്ടു മണിക്കൂറോളം തന്റെ ഭാഗം വിശദീകരിച്ചിരുന്നു. എന്നാല്‍ അതു ഫലം ചെയ്തില്ല.
ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്നു കരുതപ്പെട്ടിരുന്ന ആളായിരുന്നു കാന്‍. എന്നാല്‍ ലൈംഗികാപവാദത്തില്പ്പെട്ടതോടെ ഈ സാധ്യത മങ്ങുകയായിരുന്നു. രാഷ്ട്രീയത്തില്‍ തന്നെ തളര്‍ത്താന്‍ എതിരാളില്‍ ഒരുക്കിയ കെണിയായിരുന്നു ലൈംഗികഅപവാദമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications