ശരത് പവാറിന്റെ ചെകിട്ടത്തടിച്ചു

കഴിഞ്ഞ ദിവസം മുന്‍കേന്ദ്രമന്ത്രി സുഖ് റാമിനെ ആക്രമിച്ചതും ഇതേയാള്‍ തന്നെയായിരുന്നു. എല്ലാവരും കള്ളന്മാരാണെന്ന് ആക്രോശിച്ചായിരുന്നു ഇയാള്‍ പവാറിനെ കയ്യേറ്റം ചെയ്തത്. വിലക്കയറ്റം കൊണ്ട് ജീവിക്കാനാവുന്നില്ലെന്നും അക്രമി വിളിച്ചു പറഞ്ഞു.
സംഭവം അറിഞ്ഞയുടന്‍ വിവിധ കേന്ദ്ര നേതാക്കള്‍ പവാറിനെ കാണാനായി പുറപ്പെട്ടിട്ടുണ്ട്. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രിയുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
പവാറിനെ ആക്രമിക്കാന്‍ ഹര്‍വീന്ദര്‍ സിങിനെ പ്രേരിപ്പിച്ചതെന്താണെന്ന കാര്യം വ്യക്തമായിട്ടില്ല. പവാറിന്റെ ഏതെങ്കിലും പ്രസ്താവനയില്‍ പ്രകോപിതനായാണോ ഇയാള്‍ ആക്രമണം നടത്തിയതെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.
ആക്രമണം ഹര്‍വീന്ദര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. പവാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതിന് ശേഷം തിരികെ പോകുമ്പോഴായിരുന്നു ഇയാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇയാളുടെ പക്കല്‍ നിന്ന് കത്തി കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications