ചിലരുടെ അവകാശവാദങ്ങള്‍ ദോഷം ചെയ്തു: മുരളീധരന്

എന്നാല്‍ ഇത് ഇടതുമുന്നണിയ്ക്ക് അനുകൂലമാവാതിരിയ്ക്കാന് വേണ്ടി ശെല്‍വരാജിനെ പിന്തുണയ്ക്കുകയായിരുന്നു. താനും ആര്യാടനും മുന്നോട്ടു വച്ച കാര്യങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ ഫലം. ഒ രാജഗോപാലിന് പകരം ബിജെപി ഒരു ദുര്‍ബലനായ സ്ഥാനാര്‍ഥിയെയാണ് നിര്‍ത്തിയിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഫലമെന്ന് യുഡിഎഫ് നേതൃത്വം ചിന്തിക്കണം.
ചിലരുടെ അപകടകരമായ അവകാശവാദങ്ങള്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ദോഷം ചെയ്തിട്ടുണ്ട്. ഈ അവകാശവാദങ്ങള്‍ മൂലം താമരയ്ക്കും വോട്ട് ചെയ്യാമെന്ന് ജനം കാണിച്ചു തന്നു. അപകടകരമായ ഈ സൂചന ഇനിയെങ്കിലും യുഡിഎഫ് നേതൃത്വം തിരിച്ചറിയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. ബിജെപിയ്ക്ക് വോട്ട് വര്‍ദ്ധിച്ചത് യുഡിഎഫിന് ഗുണം ചെയ്തുവെന്നും മുരളി പറഞ്ഞു.
ശെല്‍വരാജിനെ മത്സരിപ്പിക്കുന്നതിനെതിരെ മുരളീധരന് ശക്തമായി രംഗത്തു വന്നിരുന്നു. ശെല്‍വരാജിനെ മത്സരിപ്പിക്കുന്നതിലുള്ള അതൃപ്തി യുഡിഎഫ് നേതൃത്വത്തെ അറിയിച്ച മുരളി ഇതിനെതിരെ പരസ്യപ്രസ്താവന നടത്താനും മുതിര്‍ന്നു.
-
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
'കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട'! പാലോട് രവിക്കെതിരെ പോസ്റ്റർ പ്രതിഷേധം -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി












Click it and Unblock the Notifications