ടിപി വധം: വിചാരണ ഫെബ്രു 11 മുതല്‍

ജൂലൈ 31ന് മുമ്പ് വിചാരണ തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ സമയബന്ധിതമായി വിചാരണതീര്ക്കാനാണ് പ്രത്യേക കോടതി ലക്ഷ്യമിടുന്നത്.
കേസിലെ പ്രധാന സാക്ഷികളുടെ വിസ്താരം ഫെബ്രുവരി 11 മുതല്‍ 14 വരെ നടക്കും. ജയകൃഷ്ണന് വധക്കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന ടി കെ രജീഷിന്റെ ഹര്‍ജിയും കോടതി പരിഗണിച്ചു. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം വെള്ളിയാഴ്ച രജീഷിന്റെ ഹര്‍ജിയില്‍ വിധി പറയും.
രണ്ടുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ ടി.പി. വധക്കേസിലെ പ്രതികളുടെ എണ്ണം 76 ല്‍ നിന്ന് 74 ആയി കുറഞ്ഞു. മറ്റു രണ്ടു പ്രതികള്‍ ഒളിവിലായതിനാല്‍ 72 പേര്‍ക്കാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി ഫെബ്രുവരി 11 വരെ നീട്ടിയിട്ടുണ്ട്.
More From
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications