പൊലീസ് സ്റ്റേഷനില്‍ സാറന്മാരുടെ കയ്യാങ്കളി

സിഐ ശ്രീകുമാറും എസ്ഐ അനൂപ് ജോസും തമ്മിലായിരുന്നു അടി. എസ്ഐ മഫ്ത്തിയില്‍ വന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണു കാരണം. അതേസമയം ഇവര്‍ക്കിടയില്‍ കുറെനാളായി പുകഞ്ഞുനില്‍ക്കുന്ന തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്ന് സൂചനയുണ്ട്. പൊലീസുകാര്‍ക്ക് ഡ്യൂട്ടി കൊടുത്തതിനെക്കുറിച്ചുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസുകാര്‍ പറയുന്നു.
ചൊവ്വാഴ്ച രാവിലെ രാവിലെ എസ്ഐ അനൂപ് മഫ്ത്തിയില്‍ ഡ്യൂട്ടിക്കെത്തിയത് ശ്രീകുമാര്‍ ചോദ്യം ചെയ്തതാണ് അടി പൊട്ടാന്‍ കാരണമായത്. കീഴുദ്യോഗസ്ഥരടക്കമുള്ളവരുടെ മുന്പില് തന്നെ അധിക്ഷേപിച്ചതിനെ അനൂപ് എതിര്‍ത്തു. തുടര്‍ന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ചു സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു.
അതേസമയം, ജോലി സംബന്ധമായ സ്വാഭാവിക സംസാരം മാത്രമേ ഉണ്ടായിട്ടുള്ളെന്നും സംഘര്‍ഷം ഉണ്ടായെന്ന മട്ടിലുള്ള പ്രചാരണം ശരിയല്ലെന്നും ഉദ്യോഗസ്ഥര്‍ ഇരുവരും വ്യക്തമാക്കി. നടപടി ഭയന്നാണ് ഒത്തുതീര്‍പ്പിലേക്ക് ഇവരെ എത്തിച്ചതെന്ന് സൂചനയുണ്ട്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications