കൊടും ഭീകരന്റെ അവസാനനിമിഷങ്ങള്‍ ഇങ്ങനെ...

വധശിക്ഷയെക്കുറിച്ച് പുലര്‍ച്ചെയാണ് അഫ്സല് ഗുരുവിനെ അറിയിച്ചത്. നിര്വികാരാനായാണ് ഇയാള്‍ വാര്‍ത്ത സ്വീകരിച്ചത്. രാവിലെ അഞ്ചു മണിക്ക് ഉണര്‍ന്ന അഫ്സല് ഗുരു പതിവ് പ്രാര്‍ഥനകള്‍ക്കു ശേഷം ജയില്‍ അധികൃതരുടെ നിര്‍ദേശപ്രകാരം വൈദ്യപരിശോധനയ്ക്ക് വിധേയനായി.
തുടര്‍ന്ന് 7.30ഓടെ മൂന്നാം നന്പര് ജയിലിലെ തൂക്കുമരത്തിലേക്ക് കൊണ്ടുപോയി. തൂക്കുമരത്തിലെത്തുമ്പോഴും ശാന്തനും സൗമന്യമായിരുന്നു അയാള്‍. അതുകൊണ്ട് തന്നെ തങ്ങളുടെ ജോലി എളുപ്പമായെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
അതിനിടെ പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റുന്ന വിവരം ഭാര്യ തബാസുമിനെ അറിയിച്ചില്ലെന്ന് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട പ്രൊഫ. എസ്.എ.ആര്.ഗിലാനി പറഞ്ഞു.
വിവരം അറിഞ്ഞത് ടെലിവിഷന്‍ ചാനലുകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവരം സ്പീഡ് പോസ്റ്റ് വഴി ബന്ധുക്കളെ അറിയിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി പറഞ്ഞിരുന്ന
തബാസ്സുമാണ് 2006ല്‍ തന്റെ അഫ്സലിന് വേണ്ടി രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്. അതുകൊണ്ടുതന്നെ അതു തള്ളിയ വിവരം അവരെ അറിയിക്കാനുള്ള ബാധ്യത സര്‍ക്കാരിന് ഉണ്ടായിരുന്നുവെന്നും ഗിലാനി പറഞ്ഞു.
അഫ്സലിന്റെ മൃതദേഹം ശ്രീഗനറില് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാത്തത് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയും മനുഷ്യവകാശ ലംഘനവുമാണെന്നും ഗിലാനി ചൂണ്ടിക്കാട്ടി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications