9/11ന് ശേഷം യുഎസില്‍ 63 ഭീകരാക്രമണശ്രമം

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ കായികമേളകളിലൊന്നാണ് ബോസ്റ്റണ്‍ മാരത്തണ്‍. ഇവിടെ മരണം വിതച്ച ബോംബ് സ്ഫോടനത്തിന് പിന്നില്‍ സൗദി അറേബ്യന്‍ സ്വദേശിയെന്നുള്ള സംശയം ബലപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സൗദി സ്വദേശിയാണ് എന്ന സൂചന ലഭിച്ചതായാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള ആദ്യപ്രതികരണം. 20 കാരനായ ഇയാള്‍ പോലീസിന്റെ നിരീക്ഷണവലയത്തിലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്ഫോടനത്തെ തുടര്‍ന്ന് അമേരിക്കയില്‍ സുരക്ഷ ശക്തമാക്കി. വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ്, സാന്‍ഫ്രാന്‍സിസ്കോ തുടങ്ങിയ തന്ത്ര പ്രധാന നഗരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ പറഞ്ഞു.
ബോസ്റ്റണ്‍ മാരത്തണ്‍ ആരംഭിച്ച് അഞ്ചുമണിക്കൂറിന് ശേഷമായിരുന്നു സ്ഫോടനങ്ങള്‍ ഉണ്ടായയത്. പത്ത് സെക്കണ്ട് ഇടവിട്ടു നടന്ന സ്ഫോടനങ്ങളില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 141 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications