ഇനി പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരയ്ക്കില്ല: ചാര്‍ലി ഹെബ്ദോ കാര്‍ട്ടൂണിസ്റ്റ്
പാരിസ്: വിവാദ കാര്‍ട്ടൂണിസ്റ്റ് റെനാള്‍ഡ് ലുസിയര്‍ ഇസ്ലാമിന്റെ പ്രവാചകനെ പ്രമേയമാക്കി കാര്‍ട്ടൂണ്‍ വരക്കുന്നത് അവസാനിപ്പിച്ചു
ഫ്രാന്‍സില്‍ ഷാര്‍ലി എബ്ദോ മാസികക്കെതിരായ തീവ്രവാദി ആക്രമണത്തിനും ലോകമെങ്ങും പ്രതിഷേധത്തിനും കാരണക്കാരനായ വിവാദ കാര്‍ട്ടൂണിസ്റ്റ് മുഹമ്മദ് നബിയെ പ്രമേയമാക്കി ഇനി വരക്കില്ലെന്ന് തീരുമാനിച്ചു കഴിഞ്ഞു.

തനിക്ക് മടുത്തെന്ന് പറഞ്ഞാണ് ലുസ് എന്ന 'സര്‍കോസിയെ വരക്കുന്നത് മടുത്തപോലെ ഇതും മടുത്തിരിക്കുന്നു താന്‍ ഇനി ജീവിതത്തില്‍ അവരെ വരക്കില്ലെന്നും ലുസ് പറഞ്ഞു. ഷാര്‍ലി എബ്ദോയുടെ വിവാദ ലക്കത്തിന്റെ മുഖപ്പേജ് ഡിസൈന്‍ ചെയ്തത് ലുസ് ആയിരുന്നു.
ഇത് വിപണിയിലത്തെിയതിന് പിന്നാലെയാണ് ജനുവരി ഏഴിന് പാരിസിലെ മാസികയുടെ ആസ്ഥാനത്ത് മുഖംമൂടി സംഘം ആക്രമണം നടത്തിയത്. മുതിര്‍ന്ന എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ 12പേര് സംഭവത്തില്‍ കൊല്ലപ്പെിരുന്നു.ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം എല്ലാവര്ക്കും മാപ്പ് നല്കിയിരിക്കുന്നെന്ന തലക്കെട്ടോടെ പ്രവാചകന് കരയുന്ന ചിത്രവുമായി ഒരു തുടര്ലക്കവും ഇവര്‍ പ്രസിദ്ധീകരിച്ചു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications