ബെല്‍റ്റിന്റെ പേരില്‍ തര്‍ക്കം: സെയില്‍സ് ബോയ് കൊല്ലപ്പെട്ടു
ചെന്നൈ : ബെല്‍റ്റിന്റെ വിലയെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ സെയില്‍സ് ബോയ് കൊല്ലപ്പെട്ടു. ചെന്നൈയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികളുള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അബ്ദുള്‍ ഗഫൂര്‍ ബെല്‍റ്റുകളും സണ്‍ഗ്ലാസുകളും വില്‍ക്കുന്ന കടയിലെ സെയില്സ്മാനായിരുന്നു. അബ്ദുള്‍ ഗഫൂര്‍ കടയില്‍ ഒറ്റക്കുണ്ടായിരുന്ന സമയത്ത് ആരോപണവിധേയരായ മൂന്നു പേരും ബെല്‍റ്റ് വാങ്ങാനായി കടയിലെത്തി. ഒരു ബന്ധുവിന്റെ കല്യാണത്തിനായി ചെന്നൈയിലെത്തിയതായിരുന്നു മൂന്നു പേരും.

ഇവര്‍ തെരഞ്ഞെടുത്ത ബെല്‍റ്റിന്റെ വില 150 രൂപയാണെന്ന് ഗഫൂര്‍ അറിയിച്ചപ്പോള്‍ വില കൂടുതലാണെന്നും തങ്ങള്‍ നൂറ് രൂപ മാത്രമെ തരുകയുള്ളുവെന്നുമായിരുന്നു മൂവര്‍സംഘം.
നൂറ് രൂപ കൊടുത്ത് മൂവര്‍ സംഘം കടവിടാനൊരുങ്ങിയപ്പോള് ഗഫൂര്‍ ഇവരെ തടഞ്ഞു. മുഴുവന്‍ പണം നല്‍കുകയോ ബെല്‍റ്റ് തിരികെ തരുകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഗഫൂറിനെ മര്‍ദിച്ച മൂവര്‍ സംഘം നിലത്ത് തള്ളിയിടുകയായിരുന്നു. ചവിട്ടുപടിയിലെ കോണ്‍ക്രീറ്റില്‍ തലയിടിച്ചു വീണ ഗഫൂര്‍ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications