സർക്കാർ അനുമതിയില്ലാതെ പാകിസ്താനെതിരെ കളിക്കാനില്ല: ബിസിസിഐ നിലപാടിന് പിന്നിൽ ഇന്ത്യ- പാക് വൈര്യം!!
മുംബൈ: സർക്കാരിന്റെ അനുമതിയില്ലാതെ പാകിസ്താനെതിരെ കളിക്കാനില്ലെന്ന് ബിസിസിഐ. ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ- പാക് ടീമുകൾ തമ്മിലുള്ള കളി സാധ്യമാവുന്നത് സർക്കാർ അനുമതി ലഭിക്കുന്നതോടെ മാത്രമായിരിക്കുമെന്നാണ് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി വ്യക്തമാക്കിയത്.
സര്‍ക്കാർ അനുമതി നൽകുന്നതുവരെ പാകിസ്താനുമൊത്ത് പരമ്പര കളിയ്ക്കാൻ തയ്യാറല്ലെന്നും എല്ലാം സർക്കാരിനെ ആശ്രയിച്ചാണുള്ളതെന്നും ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ അനുമതി ലഭിക്കാതെ ഇന്ത്യ- പാക് പരമ്പര സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2012ലാണ് മുഖ്യ എതിരാളികളായ ഇന്ത്യ - പാക് ക്രിക്കറ്റ് പരമ്പര നടക്കുന്നത്. ഇന്ത്യയിൽ പര്യടനം നടത്തിയ പാക് ക്രിക്കറ്റ് ടീം മൂന്ന് ഏകദിന അന്താരാഷ്ട്ര മത്സരങ്ങളും രണ്ട് ട്വന്റി ട്വന്റി മത്സരങ്ങളും കഴിഞ്ഞ ശേഷമാണ് മടങ്ങിപ്പോയത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ












Click it and Unblock the Notifications