ശശികലയുടെ ഭര്‍ത്താവിന്റെ കരളും വൃക്കയും മാറ്റിവച്ചു; എല്ലാം വിജയകരം, പക്ഷേ ചിന്നമ്മ ഇപ്പോഴും അകത്ത്
ചെന്നൈ: ഭര്‍ത്താവിനെ ചികിത്സയ്ക്ക് പരോള്‍ അനുവദിക്കണം എന്ന ആവശ്യപ്പെട്ട് ശശികല കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ആ ആവശ്യം തള്ളി.
എന്തായാലും ശശികലയുടെ ഭര്‍ത്താവിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇരട്ട അവയവ മാറ്റ ശസ്ത്രക്രിയ ആയിരുന്നു വിജയകരമായി പൂര്‍ത്തിയാക്കിയത്.

74 കാരനായ നടരാജന് ഏറെ കാലമായി കരള്‍ രോഗബാധിതന് ആയിരുന്നു. ഇപ്പോള്‍ കരളും വൃക്കയും ആണ് മാറ്റി വച്ചത്. ഏഴരമണിക്കൂര്‍ ദൈര്‍ഘ്യമേറിയതായിരുന്നു ശസ്ത്രക്രിയ.
ചെന്നൈയിലെ ഗ്ലെന്‍ ആങ്കിള്‍ ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. 19 കാരനായ കാര്‍ത്തിക് എന്ന ചെറുപ്പക്കാരന്റെ കരളും വൃക്കയും ആണ് ദാനം ചെയ്തത്. ദിവസവേതനക്കാരനായ കാര്‍ത്തിക് അപകടത്തില്‍ പെട്ട് മസ്തിഷ്ക മരണം സംഭവിച്ച സാഹചര്യത്തില്‍ ആയിരുന്നു അവയവദാനം.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ ആണ് ശശികല. ജയലളിത ഒരിക്കല്‍ പോയസ് ഗാര്‍ഡനില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് നടരാജനുമായുള്ള എല്ലാ ബന്ധവും ശശികല അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ജയലളിതയുടെ മരണശേഷം ഇവര്‍ വീണ്ടും അടുത്തു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications