കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം ലോകയുദ്ധം നടക്കുന്നത് ഈ സ്ത്രീ കാരണമാകുമോ? സൗദിയെ വലിച്ചൊട്ടിച്ച് സിറിയന്‍ വനിത

  • By ജാനകി
Google Oneindia Malayalam News

ദമാസ്‌ക്കസ്: ഇസ്ലാമിക് സ്റ്റേറ്റിനെ ഉന്മൂലനം ചെയ്യാനുള്ള പോര്‍മുലയുമായി സിറിയന്‍ വനിത നേതാവ്. പ്രമുഖ രാഷ്ട്രീയ നേതാവും പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ രാഷ്ട്രീയ മാധ്യമകാര്യ ഉപദേഷ്ടാവുമായ ബൗത്തൈന ഷാബാന്‍ ആണ് ഐസിസിനെ ഉന്മൂലനം ചെയ്യാനുള്ള ഫോര്‍മുല ഒരു ഓണ്‍ലൈന്‍ പോര്‍ട്ടിലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

സൗദിയുടേയും തുര്‍ക്കിയുടേയും ഐസിസ് അനുഭാവത്തെ പൊളിച്ചടുക്കിയാണ് വനിത നേതാവിന്റെ പ്രതികരണം. ഐസിസിനെ ആയുധമെടുക്കാതെ പോലും തുടച്ച് നീക്കാന്‍ കഴിയും. പക്ഷേ അതിന് സൗദി അറേബ്യയും തുര്‍ക്കിയും സഹകരിയ്ക്കണം. ഇരു രാജ്യങ്ങളുമാണ് സാമ്പത്തികമായും ആയുധം നല്‍കിയും സൗദിയെ സഹായിക്കുന്നത്. യുദ്ധത്തെപ്പോലും ക്ഷണിച്ച് വരുത്തുന്ന തരത്തിലാണ് വനിത നേതാവിന്റെ പ്രതികരണം.

ഉപദേഷ്ടാവ്

ഉപദേഷ്ടാവ്

ബാഷര്‍ അല്‍ അസദിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായ ബൗത്താന ഷാബാന്‍ ആണ് സൗദിയേയും തുര്‍ക്കിയേയും അതിരൂക്ഷമായി വിമര്‍ശിച്ചത്. കരയുദ്ധത്തിന് പോലും ഇരു രാജ്യങ്ങളും നീങ്ങുന്ന വേളയില്‍ വനിത നേതാവിന്റെ പ്രതികരണം യുദ്ധത്തെ ക്ഷണിച്ച് വരുത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്

സഹായിക്കുന്നു

സഹായിക്കുന്നു

സൗദിയും തുര്‍ക്കിയും ഐസിസിനെ സാമ്പത്തികമായും സൈനികമായും സഹായിക്കുന്നു എന്നാണ് ആരോപണം

രാഷ്ട്രീയ മുതലെടുപ്പുകള്‍

രാഷ്ട്രീയ മുതലെടുപ്പുകള്‍

വിമതരെ സഹായിക്കുന്നതിന് വേണ്ടി പല രാജ്യങ്ങളും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇത് രാഷ്ട്രീയമായ മുതലെടുപ്പിനാണ്.

നിര്‍ത്തണം

നിര്‍ത്തണം

സൗദിയും തുര്‍ക്കിയും ഐസിസിനെ സഹായിക്കുന്നത് നിര്‍ത്തണമെന്ന് കടുത്ത ഭാഷയില്‍ തന്നെ ബൗത്തൈന പറയുന്നു

ക്ഷണിച്ച് വരുത്തുമോ

ക്ഷണിച്ച് വരുത്തുമോ

സിറിയന്‍ നേതാവിന്റെ പ്രകോപനപരമായ ഈ പരാമര്‍ശം യുദ്ധത്തെ ക്ഷണിച്ച് വരുത്തുമോ

ഐസിസ്...

ഐസിസ്...

ഐസിസിന് സിറിയയിലും ഇറാഖിലും തിരിച്ചടി നേരിടുകയാണ്

ഒരുമിച്ച്

ഒരുമിച്ച്

ഐസിസിനെ നേരിടാന്‍ ഇറാഖും സിറിയയും ഒരുപോലെയാണ് മുന്നിട്ടിറങ്ങിയതോന്നും ബൗത്തൈന പറയുന്നു.

English summary
ISIS would be easy to defeat if Turkey and Saudi Arabia did not support it – Assad’s adviser
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X