എവറസ്റ്റ് കൊടുമുടിയില്‍ ഒറ്റയ്ക്ക് കയറാന്‍ പാടില്ല
കാഠ്മണ്ഠു: 1983ല്‍ എഡ്മണ്ട് ഹിലാരിയും ടെന്‍സിങ് നോര്‍ഗയും ചേര്‍ന്നാണ് ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. കാലം മുന്നോട്ട് പോയപ്പോള്‍ ഓരോരുത്തരായി കൊടുമുടി കയറാന്‍ തുടങ്ങി. വെല്ലുവിളിപോലെ വികലാംഗര്‍ പോലും എവറസ്റ്റ് കൊടുമുടി കീഴടക്കി.
ഇനി ഒറ്റയ്ക്ക് എവറസ്റ്റ് കീഴടക്കാന്‍ പാടില്ലെന്നാണ് നേപ്പാല്‍ സര്‍ക്കാര്‍. തനിച്ച് എവറസ്റ്റ് കീഴടക്കാന്‍ വരുന്നവര്‍ കൂട്ടിന് ഒരാളെ കൂടെ കൂട്ടണമെന്നാണ് നേപ്പാളിന്റെ പുതിയ ഉത്തരവ്.

തനിച്ചു കൊടുമുടി കയറുന്നവരെ നിരുത്സാഹപ്പെടുത്തുന്നതിനാണ് പുതിയ നടപടി. വഴികാട്ടുന്നതിനോ സഹായത്തിന് വേണ്ടിയോ നിര്‍ബന്ധമായും ഒരാള കൂടെ കൂട്ടണമെന്ന് നേപ്പാല്‍ സര്‍ക്കാര്‍ അറിയിച്ചു.
ഏപ്രില്‍ മുതല്‍ കൊടുമുടി കയറുന്നതിനായി ആളുകള്‍ എത്തി തുടങ്ങും. വിദേശികളാണ് കൂടുതലും. ഇവര്‍ക്കൊപ്പം ആരും ഉണ്ടാകാറില്ല. കൂടുതല്‍ സാധനങ്ങളുമായി കൊടുമുടി കയറുന്ന ഇവര്‍ അവശിഷ്ടങ്ങള്‍ അവിടെ തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. ഇത് ഒഴിവാക്കുന്നതിന് കൂടെ വേണ്ടിയാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications