7 മാസം വളർച്ചയുള്ള ഗര്‍ഭസ്ഥശിശുവിനെ കീറിമുറിച്ചു;യുവതിയ്ക്ക് 100വർഷം തടവ്
വാഷിങ്ടണ്‍: ഏഴ് മാസം ഗര്‍ഭിണിയായിരുന്ന യുഎസ് വനിതയെ കുത്തി പരിക്കേല്‍പ്പിച്ച് ഗര്‍ഭസ്ഥ ശിശുവിനെ ക്രൂരമായി കൊന്ന കേസില്‍ യുവതിയ്ക്ക് 100 വര്‍ഷം തടവ് വിധിച്ചു.
ഗര്‍ഭകാലത്ത് ഉപയോഗിക്കുന്ന വസത്രങ്ങള്‍ വില്ക്കാന് എന്ന വ്യാജേന വീട്ടിലേക്ക് എത്തിയ യുവതി ഏഴ് മാസം ഗര്‍ഭിണിയായ ഡൈനല്‍ ലൈനിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നീട് വയറില്‍ പ്രഹരിക്കുകയും ഗര്‍ഭസ്ഥശിശുവിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

ആക്രമണത്തില്‍ ലൈന്‍ രക്ഷപ്പെട്ടെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് യുവതിയ്ക്ക് നേരെ ആക്രമണം നടക്കുന്നത്. ഒരു വര്‍ഷമായി നീണ്ടു നില്ക്കുന്ന വിചാരണയില്‍ കഴിഞ്ഞ ദിവസമാണ് വിധി വന്നത്.
ഗര്‍ഭസ്ഥശിശുവിനെ കൊന്ന കേസിലാണ് യുവതിയ്ക്ക് 100 വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്. യുവതി ഇത് ചെയ്യാനുള്ള മാനസിക അവസ്ഥ എന്താണെന്നുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രത്യേക പരിഗണന നല്‍കിയാണ് കോടതി കേസില്‍ വിധി പറഞ്ഞത്. ഈ വര്‍ഷത്തില്‍ ലൈന്‍ മറ്റൊരു കുഞ്ഞിന് ജന്മം നല്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications