ബജറ്റില്‍ നവോത്ഥാന പഠനത്തിന് പ്രത്യേക മ്യൂസിയവും സ്ത്രീശാക്തീകരണത്തിന് പുരസ്കാരവും
വനിതാ മതിലിനേയും സ്ത്രീ ശാക്തീകരണത്തേയും ബജറ്റില്‍ പരാമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍
തങ്ങള്‍ അശുദ്ധകളല്ലെന്ന പ്രഖ്യാപിച്ച് കൊണ്ട് ലക്ഷം സ്ത്രീകളാണ് തെരുവിലിറങ്ങിയത്. അവര്‍ തീര്‍ത്ത വന്മതില് തങ്ങള്‍ പാവകളല്ലെന്നതിന്റെ പ്രഖ്യാപനമായിരുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
മതമതനിരപേക്ഷതയുടേയും പുരോഗമന ചിന്താഗതിയുടേയും ഊര്‍ജ്ജം പ്രസരിക്കുന്ന ഭൂമിയിയായി കേരളം തുടരുമെന്ന പ്രഖ്യാപനമായിരുന്നു വനിതാ മതില്. നവോത്ഥാനത്തെ കുറിച്ചുള്ള സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു.

Recommended Video

വനിതാ മതില് ഉയര്‍ന്ന പാതയതില്‍ എല്ലാ ജില്ലകളിലും ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ഇതിന് ലളിത കലാ അക്കാദമി മുന്‍കൈ എടുക്കും. സ്ത്രീശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലൊരാള്‍ക്ക് വര്‍ഷം തോറും ദാക്ഷായണി വേലായുധന്റെ പേരില്‍ പുരസ്കാരം നല്‍കും. അതിന് രണ്ട് കോടി രൂപ ട്രഷറിയില്‍ നിക്ഷേപിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യപാിച്ചു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications