വാട്ട്സാപ്പ് സന്ദേശത്തെച്ചൊല്ലി തര്‍ക്കം; ഡിവൈഎഫ്ഐ നേതാവിന് പോലീസ് മര്‍ദ്ദനം
വടകര : വാട്ട്സാപ്പ് സന്ദേശത്തെച്ചൊല്ലി തര്‍ക്കം തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാവിന് പോലീസ് മര്‍ദ്ദനം.
ഇരിങ്ങണ്ണൂരങ്ങാടിയിൽ രാത്രി ഇരു വിഭാഗം തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇരു വിഭാഗത്തെയും വിരട്ടിയോടിക്കുന്നതിനിടയിൽ ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറി ഇ എം കിരൺലാലിനെ മർദിച്ചെന്നു പരാതി.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ലോക്കൽ സെക്രട്ടറി ടി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സിപിഎം പ്രകടനം നടത്തി. വാട്ട്സാപ്പ് സന്ദേശത്തെച്ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ തൂണേരി ഭാഗത്തു നിന്നുള്ള ലീഗ് അനുഭാവികളെന്നു പറയുന്നവരാണ് പരസ്പരം ഏറ്റുമുട്ടിയതും പൊലീസെത്തി വിരട്ടിയോടിച്ചതും.
പ്രശ്നമുണ്ടാക്കിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ, പേരോട്ട് സിപിഎം, ലീഗ് സംഘർഷവുമായി ബന്ധപ്പെട്ട് സമാധാന യോഗത്തിനിടയിലുണ്ടായ പ്രശ്നങ്ങളുടെ പേരിൽ ഒരു സിപിഎം അനുഭാവിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൂണേരി സ്വദേശി വി.കെ. ശ്രീനുവിനെയാണ് എസ്ഐ എൻ. പ്രജീഷ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications