ബലാല്‍സംഗക്കേസ് പ്രതികളെ ജനമധ്യത്തില്‍ തൂക്കിലേറ്റി
ടെഹ്റാന്: ഇറാനിലെ വടക്കന്‍ പട്ടണമായ ഷിറാസില്‍ ബലാല്‍സംഗ കേസില്‍ കുറ്റക്കാരായ മൂന്നു പേരെ പൊതുജനമദ്ധ്യത്തില്‍ വച്ച് തൂക്കിക്കൊന്നു.
ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കാനാണ് കര്‍ശനമായി ശിക്ഷ നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത വാഹിദ് ഇ, മൊഹമദ് എ, അഹമദ് ഇ എന്നിവരെയാണ് പരസ്യമായി തൂക്കിലേറ്റിയത്. ഇസ്ലാമിക രീതിയിലുള്ള വസ്ത്രങ്ങളണിയാന്‍ സ്ത്രീകളെ പ്രേരിപ്പിക്കാനാണ് പ്രാദേശിക പ്രോസിക്യൂട്ടര്‍ ജാബര്‍ ബനേഷി ഈ സംഭവം ഉപയോഗിച്ചത്.
'ശിരസ് മറയ്ക്കാത്ത സ്ത്രീകള്‍ക്കാണ് ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നത്, അതിനാല്‍ ശിരസ് പൂര്‍ണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങളണിയണം" ബനേഷി പറഞ്ഞു.
2007ല്‍ മാത്രം 210 പേരെയാണ് ഇറാനില്‍ വ്യത്യസ്ത കുറ്റങ്ങളില്‍ പരസ്യമായി തൂക്കിലേറ്റിയത്. 2006ല്‍ 177 പേരാണ് ശിക്ഷക്ക് വിധേയരായത്. അംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതലായി വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!












Click it and Unblock the Notifications