പ്രഭാകരന്റെ അമ്മയ്ക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങാം

പ്രഭാകരന്റെ അച്ഛന് വേലുപ്പിള്ള കഴിഞ്ഞ ആഴ്ച മരിച്ചതോടെ സഹായത്തിനാരുമില്ലാതായ ഇരുവരെയും തമിഴ്നാട്ടിലേക്ക് അയയ്ക്കണമെന്ന് എംഡിഎംകെ നേതാവ് വൈകോയും പ്രഭാകരന്റെ ബന്ധു രാജേന്ദ്രനും ശ്രീലങ്കന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യ തയ്യാറാവുകയാണെങ്കില്‍ ശ്രീലങ്കയ്ക്ക് ഇതില്‍ എതിര്‍പ്പില്ലെന്നാണ് രാജപക്സെ അറിയിച്ചിരിക്കുന്നത്.
എന്നാല്‍, പനഗോഡയിലെ സൈനികക്യാമ്പില്‍ കഴിയുന്ന പ്രഭാകരന്റെ അമ്മ പാര്വതിപിള്ളയും ഭാര്യയുടെ അമ്മ ഇരമ്പുവും ഇത്തരമൊരാവശ്യം സര്‍ക്കാറിനോട് ഉന്നയിച്ചിട്ടില്ലെന്നാണ് അറിയുന്നത്. പനഗോഡയിലെ ക്യാമ്പില്‍വെച്ചാണ് കഴിഞ്ഞാഴ്ച വേലുപ്പിള്ള മരിച്ചത്.
വെല്വത്തിതുറയില് നടന്ന ശവസംസ്കാരച്ചടങ്ങില്‍ മുന്നൂറോളം പേര് പങ്കെടുത്തുവെന്നും അര്‍ഹിക്കുന്ന ബഹുമതികളോടെയാണ് സംസ്കാരച്ച നടത്തിയതെന്നും രാജപക്സെ അറിയിച്ചു.
39 വര്‍ഷം ശ്രീലങ്കയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ടിച്ച വേലുപ്പിള്ളയ്ക്ക് മകന് പ്രഭാകരന്റെ തീവ്രനിലപാടുകളോട് യോജിപ്പുണ്ടായിരുന്നില്ല.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications