'ചായകുടി' രാജേഷിനെ രക്ഷിച്ചു

സസ്പെന്ഷന് കാലാവധിയില്‍ സഭയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ചട്ടംലംഘിച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനായി പ്രതിപക്ഷം തന്നെയാണ് ഇങ്ങനെയൊരു വഴി സ്വീകരിച്ചത്.
സഭ തുടങ്ങിയ ഉടനെ പ്രതിപക്ഷം ബഹളവും ഉയര്‍ന്നതോടെ ചൊവ്വാഴ്ചത്തേക്ക് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. ഇതോടെ ഇവരുടെ സസ്പെന്‍ഷനും അവസാനിച്ചതായി അറിയിച്ചുകൊണ്ട് സ്പീക്കറുടെ കത്തും പ്രതിപക്ഷത്തിന് ലഭിച്ചു.
ഇതിനിടെ ഒരു ചാനലിന് രാവിലെ നല്കിയ അഭിമുഖത്തില്‍ രാവിലെ താന്‍ ചായ കുടിയ്ക്കാനാണ് സഭയ്ക്ക് പുറത്ത് പോയതെന്ന് ടിവി രാജേഷ് പറഞ്ഞത് കൗതുകമായി. . സഭയുടെ തളത്തില്‍ നിന്നും പുറത്തുപോയ ഇവര്‍ പ്രതിപക്ഷനേതാവിന്റെ ഓഫീസിലേക്കാണ് മാറിയത്.
നേരത്തെ നടപടി നേരിടുന്ന എംഎല്‍എമാര്‍ സഭയില്‍ തുടരുന്നതിന്റെ ഔചിത്യം സ്പീക്കര്‍ പ്രതിപക്ഷ നേതാക്കളെ അറിയിച്ചിരുന്നു. ഇത് മാനിച്ചാണ് എംഎല്‍എമാര്‍ പുറത്തുപോയതെന്ന് അറിയുന്നു.
രണ്ടു ദിവസത്തേക്കാണ് അംഗങ്ങളെ സസ്പെന്റു ചെയ്തത്. രണ്ടാം ദിവസത്തെ സഭാ നടപടികള്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് സസ്പെന്ഷന് കാലാവധിയും അവസാനിച്ചത്. ഇതു സംബന്ധിച്ച അറിയിപ്പ് അസംബ്ലി സെക്രട്ടറി രേഖാമൂലം നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"












Click it and Unblock the Notifications