കൂടംകുളം പാര്‍ട്ടി വിലക്കില്ലെന്ന് വിഎസ്

എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ആണവനിലയത്തിനെതിരേയുള്ള സമരത്തില്‍ വിഎസ് അച്യുതാനന്ദന് പങ്കെടുക്കുന്നതിനെ തമിഴ്നാട് സിപിഎം നേതൃത്വം എതിര്‍ക്കുന്നുണ്ട്.
ദേശീയ തലത്തില്‍ സിപിഎം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെങ്കിലും സംസ്ഥാന പാര്‍ട്ടി നേതൃത്വം ആണവകേന്ദ്രം വേണമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വിഎസിനെ പോലുള്ള സമുന്നതനായ നേതാവ് സമരപന്തലിലെത്തുന്നത് സംസ്ഥാന ഘടകത്തിന് ക്ഷീണമാകുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്.
ഭരണമുന്നണിയിലെ തമ്മിലടിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇത് ജനങ്ങള്‍ അധികകാലം വെച്ചു പൊറുപ്പിക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എത്രനാള്‍ തുടരുമെന്ന കാര്യത്തില്‍ തന്നെ സംശയം നിലനില്‍ക്കുന്നുണ്ട്.
മന്ത്രിസഭാ പുനസംഘടനയും അഞ്ചാം മന്ത്രി വിവാദവും യുഡിഎഫിന്റെ തനിനിറം തുറന്നുകാട്ടി. സര്‍ക്കാറിനെതിരേ അതിശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും-തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വിഎസ് മുന്നറിയിപ്പ് നല്കി.
-
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
പരാജയമറിയാത്ത കാൽനൂറ്റാണ്ട്; ഇടുക്കിയിൽ എതിരാളിയെ കാത്ത് റോഷി അഗസ്റ്റിൻ, ആശയക്കുഴപ്പം മാറാതെ യുഡിഎഫ് -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ജി സുധാകരനുമായി സഹകരിക്കുന്നതിൽ ആശയക്കുഴപ്പം, മുകുന്ദനിൽ താൽപര്യമില്ല; കോൺഗ്രസിന് തലവേദന -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും












Click it and Unblock the Notifications