മമത മലക്കം മറിഞ്ഞു;പ്രണബിന് പിന്തുണ

എന്നാല്‍ തന്റെ തീരുമാനം ഒട്ടും സന്തോഷത്തോടെയല്ല എന്നും വോട്ട് പാഴാക്കുന്നത് ശരിയല്ല എന്നും വേദനയോടെയാണ് തീരുമാനം എടുത്തത് എന്നും മമത അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃ യോഗത്തിന് ശേഷം ആണ് മമത പാര്‍ട്ടിയുടെ നിലപാട് മാറ്റം പ്രഖ്യാപിച്ചത്.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിനെയായിരുന്നു മമത നിര്‍ദ്ദേശിച്ചിരുന്നത്. ഉടക്കി നിന്ന മമതയെ അനുനയിപ്പിക്കാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് വന്നിട്ടും ഫലമുണ്ടായില്ല.
എന്നാല്‍ സമാജ്വാദി പാര്‍ട്ടിയെ തന്റെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ് മമത ചെയ്തത്. ഇപ്പോഴുള്ള ഈ മനം മാറ്റത്തിന് കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്, രാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യുപിഎയില്‍ ഒറ്റപ്പെടും എന്ന പേടിയാണ് എന്നാണ്.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രണബിനെ പിന്തുണയ്ക്കുന്ന പോലെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഹമീദ് അന്‍സാരിയെയും തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications