ഭര്‍ത്താവിന്റെ മൃതദേഹവുമായി 3വര്‍ഷം
മോസ്കോ: മൂന്ന് വര്‍ഷം മുന്‍പ് മരണമടഞ്ഞ ഭര്‍ത്താവിന്റെ മൃതദേഹം ഭാര്യ മുറിയില്‍ സൂക്ഷിച്ചു വച്ചു. മരിച്ചയാള്‍ തിരിച്ചു വരുമെന്ന വിശ്വാസത്താലായിരുന്നു ഇത്. മധ്യ റഷ്യയിലാണ് സംഭവം. തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൂന്ന് വര്‍ഷമായി സൂക്ഷിച്ചുവരുന്ന മൃതദേഹത്തിന്റെ കഥ പുറംലോകമറിഞ്ഞത്.
പെന്തകോസ്ത് മിഷനറിയായിരുന്ന ഭര്‍ത്താവ് 2009ലാണ് മരിച്ചത്. എന്നാല്‍ ഭാര്യയ്ക്ക് ഇതിനോട് പൊരുത്തപ്പെടാനായില്ല. തുടര്‍ന്ന് ഭര്‍ത്താവ് തിരിച്ചു വരുമെന്ന വിശ്വാസത്താല്‍ ഇവര്‍ മൃതദേഹം ദഹിപ്പിക്കാതെ സൂക്ഷിച്ചു വയ്ക്കുകയായിരുന്നു.
ഇവരുടെ കുടുംബം തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചു വന്നത്. അഞ്ചു മക്കളുണ്ട് ഇവര്‍ക്ക്. ഇവരോട് അച്ഛന് തിരിച്ചു വരുമെന്നാണ് അമ്മ പറഞ്ഞിരുന്നത്. അച്ഛന്റെ മൃതദേഹത്തിനരികില്‍ എന്നും മക്കള്‍ പോകുമായിരുന്നു. അച്ഛനോട് സംസാരിച്ചതായും അവര്‍ അമ്മയോട് പറഞ്ഞിരുന്നു. മൃതദേഹം അഴുകുന്നത് വഴിയുണ്ടാകുന്ന ദുര്‍ഗന്ധം അകറ്റാന്‍ ഇവര്‍ എയര്‍ ഫ്രഷ്ണര്‍ ഉപയോഗിച്ചിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications