മന്ത്രി അഴഗിരിയുടെ മകന് കീഴടങ്ങി

നാല് ദിവസത്തിന് മുമ്പ് ദുരൈ മദ്രാസ് ഹൈകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഒരു സംഘം അഭിഭാഷകരും ഒട്ടേരെ ഡി എം കെ പ്രവര്‍ത്തകരുമായിട്ടാണ് കീഴടങ്ങാനായി ദുരൈ കോടതിയില്‍ എത്തിയത്. ശനിയാഴ്ച മുതല്‍ എല്ലാ ദിവസവും മേലൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജര്‍ വയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗൂഢാലോചന, കടന്ന് കയറ്റം, വഞ്ചന എന്നീ കുറ്റങ്ങള്‍ക്ക് മേലൂര്‍ കോടതിയാണ് ഈയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ദുരൈയ്ക്ക് ഒപ്പം മറ്ര് 14 പേര്‍ക്ക് എതിരേയും കേസുണ്ട്. അനധികൃതമായി ഘനനം നടത്തിയത് വഴി സര്‍ക്കാരിന് 16,000 കോടി രൂപയുടെ നഷ്ടമുണ്ടായതാണ് മധുര കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.
ജാമ്യമില്ലാ അറസ്റ്റ് വാറണ്ടാണ് കീഴ് കോടതി ദുരൈയ്ക്കെതിരെ പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ ഡിസംബര്‍ 10ന് മദ്രാസ് ഹൈകോടതി അറസ്റ്റിലെ ജാമ്യമില്ലാ വകുപ്പ് റദ്ദ് ചെയ്തു. മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. തുടര്‍ന്നാണ് കീഴടങ്ങല്‍ ഉണ്ടായത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications