ടിപി വധം, വിചാരണയ്ക്ക് ഭാഗിക സ്റ്റേ

കേസില്‍ മുഖ്യപ്രതികളിലൊരാളായി പോലിസ് കരുതുന്ന പികെ കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന കുറ്റമാണ് രാഗേഷിനെതിരേ ചാര്‍ത്തിയിട്ടുള്ളത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എസ്എഫ്ഐ മുന്‍ ദേശീയ നേതാവുമാണ് രാഗേഷ്.
വധക്കേസിന്റെ വിചാരണ ഫെബ്രുവരി 11 മുതല്‍ ആരംഭിയ്ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ജൂലായ് 31നകം വിചാരണ തീര്‍ക്കാനാണ് പ്രത്യേക കോടതി ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കേസില്‍ മൊത്തം 72 പേര്‍ക്കാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി ഫെബ്രുവരി 11 വരെയാണ്.
കെടി സുനി, കിര്‍മാനി മനോജ്, മുഹമ്മദ് ഷാഫി എന്നിവരാണ് ഒന്നു മുതല്‍ മൂന്നുവരെ പ്രതികള്‍. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് വിചാരണകോടതിയില്‍ നല്കിയ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് പരാതി ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തിയത്.
More From
-
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
'സുധാകരൻ ഇഫക്ട്'; പുന്നപ്രയിൽ 'വർഗ്ഗവഞ്ചകൻ' പോസ്റ്ററുകൾ വ്യാപകം -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്...












Click it and Unblock the Notifications