നാവികരെ തിരിച്ചയച്ചു, മന്ത്രി പണി നിര്‍ത്തി

നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട് രാജിവെയ്ക്കുകയാണ്. ഈ വിഷയത്തില്‍ താന്‍ മുന്നോട്ടുവെച്ച ആകുലതകള്‍ ഗൗരവമായി പരിഗണിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല-ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ രാജി തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി അറിയിച്ചു.
എന്നാല്‍ ഇതിന് തീര്‍ത്തും വിരുദ്ധമായ അഭിപ്രായ പ്രകടനമാണ് കഴിഞ്ഞ വെള്ളിയാഴ്ച ലാ റിപബ്ലിക്കയ്ക്ക് നല്കിയ അഭിമുഖത്തില്‍ തെര്‍സി പ്രഖ്യാപിച്ചിരുന്നത്. നാവികരെ തിരിച്ചയതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെയ്ക്കണമെന്ന പ്രതിപക്ഷ നേതാക്കളുടെ ആവശ്യം അദ്ദേഹം തള്ളി കളഞ്ഞിരുന്നു.
രാജിവെയ്ക്കേണ്ട ഒരു കാര്യവുമില്ല. തിരിച്ചയയ്ക്കേണ്ടെന്ന തീരുമാനം നയതന്ത്രനീക്കത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയുമായുള്ള ബന്ധം മരവിപ്പിച്ചതോടെയൊണ് നാവികര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്കുന്ന കാര്യത്തില്‍ ധാരണയായത്. നാവികരുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു.
നാവികര്‍ക്ക് വധശിക്ഷ കൊടുക്കില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാറുമായി ധാരണയുണ്ടാക്കിയെന്ന രീതിയില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തീരുമാനം കോടതിയാണെടുക്കേണ്ടതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് അറിയിച്ചു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications