ഒളിമ്പിക്സ് സില്‍വര്‍ മെഡലിസ്റ്റ് പിവി സിന്ധു ആന്ധ്രപ്രദേശ് സബ്കളക്ടറാകും
ഒളിമ്പിക്സ് സില്‍വര്‍ മെഡലിസ്റ്റും ബാഡ്മിന്റണ്‍ താരം പിവി സിന്ധു ആന്ധ്രപ്രദേശ് സബ്കളക്ടറാകും. നിയമസഭയിലെ പ്രത്യേക സമ്മേളനത്തിലാണ് തീരുമാനമായത്.
ഹൈദരബാദ്: ഒളിമ്പിക്സ് സില്‍വര്‍ മെഡലിസ്റ്റും ബാഡ്മിന്റണ്‍ താരം പിവി സിന്ധു ആന്ധ്രപ്രദേശ് സബ്കളക്ടറാകും. നിയമസഭയിലെ പ്രത്യേക സമ്മേളനത്തിലാണ് തീരുമാനമായത്. പിഎസ്എസി മുഖേനയോ എംപ്ലോയിമെന്റ് മുഖേനയോയാണ് ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം ലഭിക്കുന്നത്.
എന്നാല്‍ നിയമത്തിലെ സെലക്ഷന് നാലാണ് സിന്ധുവിന് വേണ്ടി സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. ഭേദഗതി ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹം അനുമതി നല്കി കഴിഞ്ഞു. അടുത്ത നിയമനഉത്തരവ് ലഭിക്കും.

സിന്ധുവിന് ജോലി ലഭിച്ചാല്‍ ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിയിലേക്ക് മാറാനാണ് തീരുമാനമെന്ന് നേരത്തെ അറിയിച്ചിരുന്നു. അന്താരാഷ്ട്ര കരിയറിന് ശേഷം ഉയര്‍ന്ന ജോലിയില്‍ തുടരാനാകുമെന്ന ഉറപ്പോടെയാണ് സിന്ധു വാഗ്ദാനം സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
More From
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications