ദില്ലിയില്‍ അതീവജാഗ്രത: ഭീകരാക്രമണത്തിന് സാധ്യത?
ദില്ലി: തലസ്ഥാനമായ ദില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ ഭീകരര്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇന്റലിജന്‍സ് ബ്യൂറോ ദില്ലിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പോലീസ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതയിലായിരിക്കാന് നിര്‍ദേശമുണ്ട്.
ദില്ലി മാത്രമല്ല, മറ്റ് വടക്കന്‍ സംസ്ഥാനങ്ങളും ജാഗ്രതയോടിരിക്കാനാണ് നിര്‍ദേശം. പഞ്ചാബില്‍ ആക്രമണം നടത്തിയ ഭീകരര്‍ ദില്ലിയും ലക്ഷ്യമിടാന്‍ സാധ്യതയുണ്ട് എന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. പാര്‍ലമെന്റിന്റെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാര്‍ലമെന്റ് ശീതകാല സമ്മേളനം നടന്നുവരികയാണ്. ആഗസ്ത് 3 വരെയാണ് സമ്മേളനം.

തിങ്കളാഴ്ച പുലര്‍ച്ചയോടെ അഞ്ച് ഭീകരവാദികളാണ് പഞ്ചാബില്‍ ആക്രമണം നടത്തിയത്. ആദ്യം പഞ്ചാബ് ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ആക്രമിച്ച ഇവര്‍ ഭീകരര്‍ ദിനാ നഗറിലെ പോലീസ് സ്റ്റേഷന് നേരെയും വെടിവെച്ചു. വെടിവെപ്പിലും പിന്നീടുണ്ടായ ഏറ്റുമുട്ടലിലും 11 പേര് കൊല്ലപ്പെട്ടതായാണ് വിവരം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications