കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയെ സ്നേഹിക്കുന്നില്ലെന്ന് പരാതി ; ഭാര്യമാരോട് ഭർത്താവ് ചെയ്തത് ക്രൂരത...

കൈയേറ്റത്തോടെ കാറിന്‍റെ നിയന്ത്രണം നഷ്ടമാകുകയും വാഹനം നിർത്തുകയും ചെയ്തു

  • By Ankitha
Google Oneindia Malayalam News

ജയ്പൂർ: പരസ്പരം വഴക്കുണ്ടാക്കിയതിന് ഭാര്യമാരെ കാറിനുള്ളിലിട്ടു കത്തിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. സംഭവത്തെ തുടർന്ന് ദീപാ റാമിനെയാണ് രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ദീപയുടെ ഭാര്യമാരായ ദാരിയ ദേവി( 25), മാലി ദേവി( 27) യും തമ്മിൽ വഴക്കുണ്ടായത്.

നുഴഞ്ഞു കയറാൻ തയ്യാറെടുത്തു ഉത്തകൊറിയൻ സൈന്യം, കയ്യിലുളളത് ആണവായുധം, മുൻ സൈനികന്റെ വെളിപ്പെടുത്തൽനുഴഞ്ഞു കയറാൻ തയ്യാറെടുത്തു ഉത്തകൊറിയൻ സൈന്യം, കയ്യിലുളളത് ആണവായുധം, മുൻ സൈനികന്റെ വെളിപ്പെടുത്തൽ

fire

ആദ്യം ഭാര്യമാരുമായി രൂക്ഷമായ വാക് തർക്കമാണ് ഉണ്ടായത് പിന്നീട് അത് കൈയേറ്റത്തിലേയ്ക്ക് കടക്കുകയായിരുന്നു. കൈയേറ്റത്തോടെ കാറിന്‍റെ നിയന്ത്രണം നഷ്ടമാകുകയും വാഹനം നിർത്തുകയും ചെയ്തു. ഇതിനിടെ ഭാര്യമാരിൽ ഒരാൾ പുറത്തിറങ്ങി പ്രദേശവാസികളോട് സഹായം അഭ്യർഥിച്ചു. ഇവരെ തിരികെ കാറിലേയ്ക്ക് വലിച്ചിട്ടതിനു ശേഷമാണ് കാറിനു തീ കൊളുത്തിയത്.

 റയാന്‍ സ്‌കൂൾ കൊലപാതകം: പ്രതിയായ വിദ്യാര്‍ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കും റയാന്‍ സ്‌കൂൾ കൊലപാതകം: പ്രതിയായ വിദ്യാര്‍ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കും

രണ്ടു ഭാര്യമാരും വാഹനത്തിനുള്ളിൽവെച്ചു തന്നെ വെന്തുമരിച്ചിരുന്നെന്നു അഡീഷനൽ എസ്.പി ബീന്ദ റാം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അമ്മയെ സ്നേഹിച്ചിരുന്നില്ലെന്നും അവർക്ക് സുഖകരമായ ജീവിതം നൽകിയിരുന്നില്ലെന്നും ഇയാൾ പറഞ്ഞിരുന്നു. മൂന്നു കുട്ടികളുടെ പിതാവാണ് ദീപ റാം.

English summary
A man set his two wives on fire allegedly for not keeping his mother happy, police said on Wednesday. The accused, Deepa Ram, took his two wives Daria Devi (25) and Mali Devi (27) in his car on the pretext of buying them jewellery on Tuesday, the police said.Ram claimed that he was unhappy with them due to some family matters and as they did not keep his mother happy, Additional SP Jalore Binja Ram said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X